ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകളെ കണ്ട സംഭവം: തെരച്ചിൽ തുടരുന്നു
ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകളെ കണ്ട സംഭവം: തെരച്ചിൽ തുടരുന്നു
Tuesday, March 21, 2017 2:31 PM IST
ഇരിട്ടി: കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവിൽ മാവോയിസ്റ്റുകൾ എത്തിയതിനെ തുടർന്ന് പോലീസും തണ്ടർബോൾട്ടും തെരച്ചിൽ തുടങ്ങി. ഉത്തരമേഖല ഡിജിപി രാജേഷ്ദിവാൻ, കണ്ണൂർ എസ്പി ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും തണ്ടർബോൾട്ട് അംഗങ്ങളും കർണാടക നക്സൽവിരുദ്ധ സേനയുമാണ് തെരച്ചിൽ നടത്തുന്നത്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ഉരുപ്പുംകുറ്റി ഏഴാംകടവിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. തോക്കേന്തിയ മൂന്നു സ്ത്രീകളും രണ്ടു പുരുഷൻമാരുമടങ്ങിയ സംഘമാണ് ഏഴാംകടവിലെ മാന്തോട്ടത്തില്‍ ആന്‍റണി, ചേക്കാത്തടത്തില്‍ കുഞ്ഞുമോന്‍ എന്നിവരുടെ വീടുകളിൽ എത്തിയത്. മാവോയിസ്റ്റ് പ്രസിദ്ധീകരണമായ ‘കാട്ടുതീ’ വീട്ടുകാർക്കു നൽകിയാണ് സംഘം മടങ്ങിയത്. ആദിവാസികളുള്ള കോളനികൾ എവിടെയാണെന്ന് വീട്ടുകാരോട് മാവോയിസ്റ്റുകൾ ചോദിക്കുകയും ചെയ്തു. മലയാളം, ഹിന്ദി, കന്നഡ ഭാഷകൾ ഇവർ സംസാരിച്ചതായി വീട്ടുകാർ പറഞ്ഞു.

മലയാളി മാവോയിസ്റ്റുകളായ ലക്ഷ്മി, സുന്ദരി എന്നിവരുൾപ്പെടെ അഞ്ചംഗസംഘമാണ് ഉരുപ്പുംകുറ്റിയിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെയും ഈ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കര്‍ണാടകയിലെ ബര്‍ണാനി എന്നിവിടങ്ങളിലേക്കും തിരിച്ചും മാവോയിസ്റ്റുകള്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കേരള- കര്‍ണാട അതിര്‍ത്തി പ്രദേശമാണ് ഏഴാംകടവ്. ഏഴാംകടവ് കഴിഞ്ഞാല്‍ കര്‍ണാടക വനമാണ്. അതിനാൽ സംഘം ഉൾവനത്തിലേക്ക് രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.


അയ്യന്‍കുന്ന് പഞ്ചായത്തിലെ അനധികൃത കരിങ്കല്‍ ഖനനം നടക്കുന്നതിനാലാണോ ഈ മേഖല തെരഞ്ഞെടുത്തതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മാവോയിസ്റ്റുകൾ എത്തിയതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലയോരത്തെ പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനുകളിൽ പ്രത്യേകം പരിശീലനം ലഭിച്ച കമാന്‍ഡോകളെ അധികമായി നിയോഗിച്ചിട്ടുണ്ട്. കേളകം, കരിക്കോട്ടക്കരി, ആറളം എന്നിവിടങ്ങളില്‍ നേരത്തെതന്നെ കമാൻഡോകളെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. മാവോയിസ്റ്റ് സാന്നിധ്യവും ക്രമസമാധാന പ്രശ്‌നവുമുള്ള ഇരിട്ടിയില്‍ ഒന്നര മാസമായി സിഐയെ നിയമിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.