കോഫി ബോർഡ് പിടിച്ചെടുക്കൽ ചെറുക്കാൻ കുടുംബാംഗങ്ങളും
കോഫി ബോർഡ് പിടിച്ചെടുക്കൽ ചെറുക്കാൻ കുടുംബാംഗങ്ങളും
Wednesday, March 22, 2017 1:38 PM IST
തൃശൂർ: ഇന്ത്യൻ കോഫി ബോർഡിന്‍റെ ഭരണം പിടിച്ചെടുക്കലിനെതിരായ പോരാട്ടത്തിനു കോഫി ഹൗസ് ജീവനക്കാരുടെ കുടുംബാംഗങ്ങൾകൂടി രംഗത്തിറങ്ങി. എകെജി ദിനാചരണമായ ഇന്നലെ രാവിലെ കോഫിബോർഡ് ഓഫീസിന്‍റെ പൂട്ടിയിട്ട ഗേറ്റിൽ എകെജിയുടെ വലിയ ഛായാചിത്രം സ്ഥാപിച്ച് സ്മൃതിമണ്ഡപം ഒരുക്കിയാണ് പ്രതിരോധ സമരത്തിനിറങ്ങിയത്. എകെജിയുടെ ഛായാചിത്രവും സ്മൃതിമണ്ഡപവും നീക്കം ചെയ്യാതെ ഗേറ്റ് തുറക്കാനാവില്ലെന്ന അവസ്ഥയാണ്.

ഓഫീസ് പിടിച്ചെടുക്കാൻ സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർക്കോ പോലീസിനോ അകത്തു പ്രവേശിക്കാൻ ശ്രമിച്ചില്ല. കോഫി ബോർഡ് സഹകരണ സംഘത്തിലെ അംഗങ്ങളായ കോഫി ഹൗസ് ജീവനക്കാർ ഇന്നലെ രാവിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളെക്കൂടി കൂട്ടിയാണു സമരത്തിനിറങ്ങിയത്. ഓഫീസ് കാമ്പസിനു മുന്നിൽ പന്തലും ഉയർത്തിയിട്ടുണ്ട്. ഇതോടെ സമരത്തിനു കൂടുതൽ വീറും വാശിയുമായി. സമരത്തിനു പിന്തുണയുമായി യുഡിഎഫ് നേതാക്കൾകൂടി രംഗത്തെത്തുന്നുണ്ട്. ഇന്നലെ കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, എം.പി. വിൻസെന്‍റ് തുടങ്ങിയവർ എത്തി അഭിവാദ്യം അർപ്പിച്ചു.


ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാരിന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കെയാണ് ഓഫീസിന്‍റെ താഴ് തകർത്ത് അകത്തുകടന്ന് മിനിറ്റ്സ് ബുക്ക് അടക്കമുള്ള രേഖകൾ കൊള്ളയടിച്ചത്.

തൃശൂർ മുതൽ തെക്കോട്ടുള്ള 58 കോഫി ഹൗസുകളിലായി രണ്ടായിരം അംഗങ്ങളാണുള്ളത്. സിഐടിയു പക്ഷത്തെ പുറന്തള്ളി ഏതാനും വർഷമായി സഹകരണ വേദിയുടെ നിയന്ത്രണത്തിലാണ് കോഫി ബോർഡ് ഭരണ സമിതി.

ഹൈക്കോടതിയിൽ നിലവിലുള്ള കേസ് 27 നു പരിഗണിക്കും. ഈ മാസം അവസാനത്തോടെയെങ്കിലും വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണു സഹകരണസംഘം അംഗങ്ങളായ ജീവനക്കാർ. സംഘത്തിന്‍റെ ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചിരിക്കുന്നതിനാൽ ബാങ്ക് ഇടപാടുകൾ നടത്താനാകാത്ത അവസ്ഥയിലാണ്. കോഫി ഹൗസുകളുടെ പ്രവർത്തനം സ്തംഭിക്കാതിരിക്കാൻ വരവുതുക ഉപയോഗിച്ച് ആവശ്യമുള്ള അരി, പച്ചക്കറി, ഗ്യാസ് തുടങ്ങിയ സാധനങ്ങൾ വാങ്ങാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ജീവനക്കാർക്കു ശമ്പളം നല്കുന്നതു പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.