നിലപാട് തീവ്രമാണെങ്കിൽ നടപടിയെടുക്കാം: കുമ്മനം
നിലപാട് തീവ്രമാണെങ്കിൽ  നടപടിയെടുക്കാം: കുമ്മനം
Thursday, March 23, 2017 12:40 PM IST
കോഴിക്കോട്: താൻ തീവ്രനിലപാട് സ്വീകരിക്കുന്ന ആളാണെങ്കിൽ മന്ത്രി എ.കെ. ബാലനു തനിക്കെതിരേ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. സിപിഎം നേരിടുന്ന അപചയമാണ് അവർ ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ കാരണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ജനാധിപത്യ മാർഗത്തിൽ പ്രവർത്തിക്കുന്നയാളാണ് താൻ. പുരസ്കാരം ഞാൻ ചോദിച്ചു വാങ്ങിയതല്ല. പുരസ്കാരം തനിക്കു നൽകണമെന്നു പറഞ്ഞ് പിന്നാലെ പോയിട്ടില്ല. മന്ത്രി ബാലനോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളോ അവാർഡ് നൽകണമെന്നും പറഞ്ഞിട്ടില്ല. അതൊക്കെ സംഘാടകരുടെ കാര്യമാണ്. എനിക്ക് അതുമായി ബന്ധമില്ല.


ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പൊതു പ്രവർത്തകനാണ് താൻ. ഇതിനു മുമ്പു സിപിഎം നേതാക്കളുമായി താൻ വേദി പങ്കിട്ടിട്ടുണ്ട്. ആറന്മുളയിൽ വി.എസ്. അച്യുതാനന്ദനും എം.എ. ബേബിയും തന്നോടൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം കണ്ണൂരിൽ പട്ടികജാതിക്കാരനോട് അയിത്തം കാട്ടി. അതു രാഷ്ട്രീയത്തിലേക്കും കൊണ്ടുവരാനാണ് അവരുടെ ശ്രമം. സിപിഎം നേതാക്കൾ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.