സപ്ലൈകോ നെല്ലു സംഭരിച്ചാൽ ബാങ്കുവഴി ഉടൻ തുക നൽകും: മന്ത്രി
സപ്ലൈകോ നെല്ലു സംഭരിച്ചാൽ ബാങ്കുവഴി ഉടൻ തുക നൽകും: മന്ത്രി
Thursday, March 23, 2017 1:37 PM IST
തിരുവനന്തപുരം: കർഷകരിൽ നിന്ന് സപ്ളൈകോ നെല്ല് സംഭരിച്ചാൽ വില ബാങ്കുകൾ മുഖേന ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഇതിനായി നെല്ലു സംഭരിച്ചതിന്‍റെ പിആർഎസ് രസീത് കർഷകർ ബാങ്കിൽ നൽകിയാൽ മതിയാവും. ഈപദ്ധതി അടുത്ത നെൽസീസണു മുമ്പു നടപ്പാക്കും.

സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. സഹകരണ ബാങ്കുകൾ ഈ വിഷയത്തിൽ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബാങ്കുകൾക്കു പണം നൽകാൻ വൈകിയാൽ പലിശ നൽകും. തൃശൂർ, പാലക്കാട്, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ കർഷകർക്കാണ് പ്രധാനമായും നെല്ലു സംഭരിച്ചതിന് കുടിശികയുള്ളത്. കൊടുംവരൾച്ചയിൽ 30,000 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നശിച്ചു.പാലക്കാട്ട് 26,000 ഹെക്ടറിലാണ് നാശമുണ്ടായത്. നെല്ലുത്പാദനത്തിൽ ഒരു ലക്ഷം ടണ്ണിന്‍റെ കുറവുണ്ടായേക്കും. 15,000 ഏക്കർ സ്ഥലത്ത് പുതിയ കൃഷിയിറക്കിയിട്ടുണ്ട്.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം കൃത്യമായി കിട്ടാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിൽ രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കും. നിലവിൽ അവിടെയുള്ള ഉദ്യോഗസ്ഥർക്ക് പുറമെയാണ് ഇത്.
വിഷുക്കാലത്ത് കൃഷിവകുപ്പ് 1050 വിൽപ്പനകേന്ദ്രങ്ങൾ വഴി ജൈവപച്ചക്കറി വിതരണം ചെയ്യുമെന്നും സുനിൽകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.