തോമസ് ഐസക്കിനെതിരായ കുമ്മനത്തിന്‍റെ ഹർജി തള്ളി
തോമസ് ഐസക്കിനെതിരായ കുമ്മനത്തിന്‍റെ ഹർജി തള്ളി
Thursday, March 23, 2017 2:01 PM IST
കൊച്ചി: ബജറ്റ് ചോർന്ന സാഹചര്യത്തിൽ ധനമന്ത്രിസ്ഥാനത്തു നിന്ന് തോമസ് ഐസക്കിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ധനമന്ത്രിയാണ് ബജറ്റ് ചോർത്തിയതെന്ന് ആക്ഷേപമില്ലാത്ത സാഹചര്യത്തിൽ ഹർജിയിലെ ആവശ്യം നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മാർച്ച് മൂന്നിനാണ് ധനമന്ത്രി ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. എന്നാൽ അന്ന് രാവിലെയിറങ്ങിയ പത്രത്തിൽ ബജറ്റ് നിർദേശങ്ങൾ അച്ചടിച്ചുവന്നത് ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റമാണെന്നായിരുന്നു ഹർജിക്കാരന്‍റെ പരാതി. എന്നാൽ, ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച് ഏതൊക്കെ വിഷയങ്ങൾ രഹസ്യമാക്കണമെന്ന് തീരുമാനിക്കുന്നതു സർക്കാരാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ബജറ്റ് ചോർന്ന സംഭവത്തിൽ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. മാത്രമല്ല, ഈ വിഷയത്തിൽ ഉചിതമായ ഫോറത്തിൽ പരാതി നൽകാതെ ഹർജിക്കാരൻ ഹൈക്കോടതിയെ നേരിട്ട് സമീപിക്കുകയാണ് ചെയ്തതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.