2,500 കോടി രൂപയുടെ കേന്ദ്രപദ്ധതികൾ സംസ്ഥാനം നഷ്‌ടമാക്കി: കുമ്മനം
2,500 കോടി രൂപയുടെ കേന്ദ്രപദ്ധതികൾ സംസ്ഥാനം നഷ്‌ടമാക്കി: കുമ്മനം
Thursday, March 23, 2017 2:01 PM IST
കോഴിക്കോട്: നടപ്പു സാമ്പത്തിക വർഷം നടപ്പാക്കേണ്ട 2500 കോടിയുടെ കേന്ദ്ര പദ്ധതി നഷ്ടപ്പെടാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയോടു മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. കേന്ദ്രം അനുവദിച്ച 8000 കോടി രൂപയിൽ 2500 കോടി രൂപ ഇതുവരെ വിനിയോഗിച്ചിട്ടില്ല. നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ഏഴു ദിവസമാണ് ബാക്കിയുള്ളതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

സംസ്ഥാനത്ത് കേന്ദ്രം അനുവദിച്ച നൂറ്റമ്പതോളം പദ്ധതികളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സെന്‍ററിനു രാഷ്ട്രപതിയാണ് തറക്കല്ലിട്ടത്.എന്നാൽ അതിന്മേൽ തുടർ നടപടികളായില്ല. കേന്ദ്രത്തോടു മുഖം തിരിച്ചുനിന്നാൽ രാഷ്‌ട്രീയ പകപോക്കൽ നടത്തിയതായി നമുക്കു സമാധാനിക്കാൻ പറ്റും. ജനങ്ങൾക്ക് അതുകൊണ്ട് ഗുണം ഉണ്ടാവില്ല. കേന്ദ്ര സർക്കാർ നീതി ആയോഗ് സംവിധാനം കൊണ്ടുവന്നു. മറ്റു സംസ്ഥാനങ്ങളെല്ലാം ഇതു നടപ്പാക്കിയപ്പോൾ കേരളത്തിൽ നടപ്പാക്കിയില്ല. കേരളം സഹകരിക്കുന്നില്ല. കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിനു രൂപയുടെ പദ്ധതി അവലോകനം ചെയ്യുന്നതിനുള്ള സംവിധാനമാണത്. ആറുമാസം കുടുംതോറും പദ്ധതി വിലയിരുത്തും. കേരളത്തിൽ സെക്രട്ടേറിയറ്റിൽ സ്ഥലമുണ്ടായിട്ടും ഒരു വാടക കെട്ടിടമാണ് ഇതിനുവേണ്ടി അനുവദിച്ചത്.മൂന്നു ജീവനക്കാരാണ് അവിടെയുള്ളത്. പല പദ്ധതികൾക്കും ഒന്നാം ഗഡു ചെലവാക്കാത്തതിനാൽ രണ്ടാം ഗഡു ചോദിക്കാൻ പറ്റുന്നില്ല.


കേരളത്തിന്‍റെ വികസനത്തിനു അടിസ്ഥാന വികസന രേഖയില്ലാത്തതു പ്രധാന തടസമാണെന്നു അദ്ദേഹം പറഞ്ഞു. ഓരോ കാലത്തേയും ആവശ്യങ്ങൾക്കനുസരിച്ച് കേന്ദ്രത്തിൽ സഹായം തേടുകയാണ് ചെയ്യുന്നത്.

ഈ സ്ഥിതി മാറണം. ദീർഘകാലത്തേക്കും ഹ്രസ്വകാലത്തേക്കും പദ്ധതികൾക്കായി വികസന രേഖയുണ്ടാക്കി നടപ്പാക്കണം. ബിജെപിയുടെ നേതൃത്വത്തിൽ രൂപം നൽകിയിട്ടുള്ള അബ്ദുൾ കലാം സെന്‍റർ ഫോർ ഡവലപ്മെന്‍റ് തയാറാക്കുന്ന സമഗ്ര വികസന മാസ്റ്റർ പ്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു സമർപ്പിക്കും. സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച വികസന സെമിനാർ കുമ്മനം ഉദ്ഘാടനം ചെയ്തു. ഐഎസ്ആർ ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.