14 വയസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം: വിക്ടറിനെയും മകനെയും നുണപരിശോധനയ്ക്കു വിധേയരാക്കും
Friday, March 24, 2017 1:45 PM IST
കൊല്ലം: കുണ്ടറയിൽ 14 വയസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനേയും മകൻ ഷിബുവിനേയും നുണപരിശോധനയ്ക്കു വിധേയരാക്കുന്നതിനുവേണ്ടി പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കുണ്ടറ നാന്തിരിക്കലിലെ പതിനാലു വയസുകാരൻ സജു മരിച്ച കേസിൽ ചെറുമകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിക്ടറിനും മകൻ ഷിബുവിനുമെതിരേ മരിച്ച സജുവിന്‍റെ അമ്മ സുവർണ കൊട്ടാരക്കര ഡിവൈഎസ്പിയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

വിക്ടറും മകനും ചേർന്ന് പതിനാലുകാരനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ഷിബുവിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സജുവിന്‍റെ മരണത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ഇരുവരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

2010 മേയിലാണ് സജുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിക്ടറിന്‍റെ വീടിനു സമീപം താമസിച്ചപ്പോഴാണ് സജു മരിച്ചത്. സജുവിനെ കൊല്ലുമെന്നു ഷിബു ഭീഷണിപ്പെടുത്തിയിരുന്നതായി സുവർണ മൊഴി നൽകിയിട്ടുണ്ട്. പെണ്‍വാണിഭം നടത്താനുള്ള വിക്ടറിന്‍റെയും ഷിബുവിന്‍റെയും ശ്രമങ്ങൾ ചെറുത്തതാണു കൊലയ്ക്കു കാരണമെന്നാണു നിഗമനം. പോലീസ് എത്തുന്നതിനു മുമ്പു ഷിബു സജുവിന്‍റെ മൃതദേഹം കയറിൽ നിന്ന് അറുത്ത് ആശുപത്രിയിലേക്ക് മാറ്റിയതും ദുരൂഹത വർധിപ്പിക്കുന്നു. നേരത്തെ സജുവിന്‍റെ മരണം കൊലപാതകമെന്ന് കാട്ടി സുവർണ പോലിസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണമുണ്ടായില്ല.


ചെറുമകളെ പീഡിപ്പിച്ച കേസിൽ വിക്ടർ പിടിയിലായെന്ന് അറിഞ്ഞതോടെയാണ് മകനെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സുവർണ വീണ്ടും കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിബുവിനെ ചോദ്യം ചെയ്തത്.

തുടക്കത്തിൽ കേസ് അന്വേഷിച്ച കുണ്ടറ സിഐ ഷാബുവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കുണ്ടറ പീഡനക്കേസുമായി ബന്ധപ്പെട്ട് ഷാബു സസ്പെൻഷനിലാണ്. സംഭവം നടക്കുമ്പോൾ കുണ്ടറ സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റു പോലീസുകാരെയും ചോദ്യം ചെയ്യാനാണ് തീരുമാനം.


വിക്ടറിന്‍റെ ഭാര്യ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിക്ടറിന്‍റെ ഭാര്യ പോലീസ് കസ്റ്റഡിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിക്ടർ പീഡിപ്പിച്ച രണ്ടുപെണ്‍കുട്ടികളെയും പറ്റിയുള്ള കാര്യങ്ങൾ വ്യക്തമായി ഇവർക്ക് അറിവുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

മരുമകൻ ജോസിനെതിരെയുള്ള പരാതി വിക്ടറും ഭാര്യയും ചേർന്നു കെട്ടിച്ചമച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നു. ജോസിനെ തന്ത്രപൂർവം പീഡനക്കേസിൽ ഉൾപ്പെടുത്തി കുടുംബത്തിൽനിന്ന് ഒറ്റപ്പെടുത്തി ഇവർക്ക് ആധിപത്യം ഉറപ്പിക്കാനാണോ ശ്രമം നടന്നതെന്നും പോലീസ് പരിശോധിക്കുന്നു. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ വിക്ടറെ ചോദ്യം ചെയ്തുവരികയാണ്. ഇയാളെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.