കൃഷ്ണദാസ് പുറത്തിറങ്ങിയത് ഇന്നലെ വൈകുന്നേരം
കൃഷ്ണദാസ് പുറത്തിറങ്ങിയത്  ഇന്നലെ വൈകുന്നേരം
Friday, March 24, 2017 2:15 PM IST
വടക്കാഞ്ചേരി: ലക്കിടി കോളജിലെ വിദ്യാർഥിയായിരുന്ന ഷഹീറിനെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചിതനായത് ഇന്നലെ വൈകുന്നേരം.

ഹൈക്കോടതിയിൽനിന്നു ജാമ്യ ഉത്തരവിന്‍റെ പകർപ്പ് വിയ്യൂർ സെൻട്രൽ ജയിലിൽ എത്താൻ വൈകിയതാണ് കാരണം. വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ഉത്തരവിന്‍റെ കോപ്പി നല്കാവൂ എന്ന ജഡ്ജിയുടെ നിർദേശമാണ് വൈകാൻ കാരണമായതെന്ന് അറിയുന്നു. നേരത്തേ ഹൈക്കോടതിയിൽനിന്ന് ഇ മെയിലിലൂടെ ജാമ്യ ഉത്തരവ് ലഭിച്ചിരുന്നുവെങ്കിലും യഥാർഥ ഉത്തരവ് ഇല്ലാതെ മോചിപ്പിക്കാനാവില്ലെന്നു ജയിൽ അധികൃതർ കൃഷ്ണദാസിന്‍റെ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ഉത്തരവിന്‍റെ പകർപ്പ് ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ വൈകുന്നേരം ആറുമണിയായി.


ഇതിനിടെ, ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ മാതാവ് സുപ്രീം കോടതിയിൽ ഹർജി നല്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന ചില വിഷയങ്ങൾ ചേർത്താണ് ഹർജി നൽകിയിട്ടുള്ളത്.

ഈ വിഷയങ്ങൾ കോടതി ഗൗരവമായി കണക്കിലെടുത്ത് മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ജിഷ്ണുവിന്‍റെ അമ്മ നൽകിയ ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.