നെഹ്റു കോളജ് പിആർഒയ്ക്കു മുൻകൂർ ജാമ്യം
Friday, March 24, 2017 2:15 PM IST
കൊച്ചി: പാന്പാടി നെഹ്റു കോളജിലെ പിആർഒ സഞ്ജിത് വിശ്വനാഥന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് പ്രധാന വ്യവസ്ഥ. കേരളം വിട്ടുപോകരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണം, നെഹ്റു കോളജിന്‍റെ കാന്പസിൽ പ്രവേശിക്കുകയോ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നിവയാണ് മറ്റു വ്യവസ്ഥകൾ. ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടർന്ന് തന്നെ അറസ്റ്റുചെയ്യാൻ നീക്കം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സഞ്ജിത് കോടതിയെ സമീപിച്ചത്. വ്യക്തമായ ആരോപണങ്ങൾ നിലനിൽക്കുന്നില്ലെന്നും പോലീസ് നിയമവിരുദ്ധമായി പെരുമാറുകയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.