ജിഎസ്ടി രജിസ്ട്രേഷൻ 31ന് അവസാനിക്കും
Saturday, March 25, 2017 12:01 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികളുടെ ജിഎസ്ടി രജിസ്ട്രേഷൻ ഈ മാസം 31 വരെ മാത്രമേ ഉണ്ടാകൂയെന്നു വാണിജ്യനികുതി വകുപ്പ്.

ഇനിയും എൻറോൾ ചെയ്യാനുള്ളവർ എത്രയും വേഗം അതു പൂർത്തീകരിക്കണം. വ്യാപാരികൾ എൻറോൾമെന്‍റ് പൂർത്തിയാക്കാത്ത പക്ഷം ജിഎസ്ടി നടപ്പിലാക്കുന്ന ദിവസങ്ങളിൽത്തന്നെ രജിസ്ട്രേഷൻ ലഭിക്കാൻ ചെറിയ ബുദ്ധിമുട്ടു നേരിട്ടേക്കാം. അതിനാൽ അവസാന നിമിഷത്തേക്കു കാത്തിരിക്കരുത്.

സംസ്ഥാനത്തെ രണ്ടര ലക്ഷം വ്യാപാരികളാണു ജിഎസ്ടി സംവിധാനത്തിലേക്കു മാറുന്നത്. വാണിജ്യനികുതി വകുപ്പിൽ രജിസ്ട്രേഷൻ ഉള്ള എല്ലാ വ്യാപാരികളും ജിഎസ്ടിയിൽവിവരങ്ങൾ നൽകണം.

ഇതിനായി വാണിജ്യനികുതി വകുപ്പിന്‍റെ നിലവിലുള്ള വെബ്സൈറ്റിൽ (www.keralata xes.gov.in) വ്യാപാരികൾ ഇപ്പോൾ ഉപയോഗിക്കുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കെവാറ്റിസി (KVATIS) ലേക്കു ലോഗിൻ ചെയ്യുക. അപ്പോൾ കെവാറ്റിസിൽ ജിഎസ്ടി എൻറോൾമെന്‍റിന് ആവശ്യമായ താൽക്കാലിക യൂസർ ഐഡിയും പാസ്വേഡും ലഭിക്കും. തുടർന്ന് www.gst.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക. ജിഎസ്ടി പോർട്ടലിൽ താൽക്കാലിക യൂസർഐഡിയും പാസ്‌വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടർന്ന് ഡാഷ്ബോർഡിൽ തെളിയുന്ന ടാബുകൾ തെരഞ്ഞെടുത്തു വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക. ഈ വിവരങ്ങൾ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് സാധുത വരുത്തുക. ഡിജിറ്റൽ സിഗ്നേച്ചർ അംഗീകൃത ഏജൻസികളിൽനിന്നു വാങ്ങുന്ന പക്ഷം വളരെ തുച്ഛമായ വിലയ്ക്കു ലഭിക്കും. എൻറോൾമെന്‍റ് പൂർത്തീകരിക്കുന്നതിന് രേഖകൾ സ്കാൻ ചെയ്ത് ജിഎസ്ടി ഓണ്‍ലെൻ സംവിധാനത്തിൽ നൽകേണ്ടത് അനിവാര്യമാണ്.


വ്യാപാരികൾക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.