കൊള്ളരുതായ്മ അനുവദിക്കരുത്: സിപിഎം സംസ്ഥാന സമിതി
Saturday, March 25, 2017 12:01 PM IST
തിരുവനന്തപുരം : ചില സിപിഎം മന്ത്രിമാരുടെ ഓഫീസിന്‍റെ പ്രവർത്തനം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ ഭരണത്തെ ഓർമിപ്പിക്കും വിധമാണെന്നു സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. ഇതു അടിയന്തരമായി തിരുത്തിയില്ലെങ്കിൽ പാർട്ടിക്കും സർക്കാരിനും വലിയ ചീത്തപ്പേരുണ്ടാകും. കേന്ദ്രക്കമ്മിറ്റി അംഗം കുടിയായ ഒരു മന്ത്രിയുടെ ഓഫീസിൽ നടക്കുന്ന കൊള്ളരുതായ്മകൾ പാർട്ടി സംസ്ഥാന സെക്രട്ടറിയെ നേരിൽക്കണ്ടു ധരിപ്പിച്ചെങ്കിലും സ്ഥിതി മാറിയിട്ടില്ല. പേഴ്സണൽ സ്റ്റാഫംഗങ്ങൾ മന്ത്രിമാരുടെ സ്തുതിപാടകർ മാത്രമായി മാറിയിരിക്കുന്നു. പരിണിതപ്രജ്ഞരായ ആളുകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കാത്തതാണു ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയതെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉണ്ടായി.

ആരുഭരിച്ചാലും പോലീസ് ഇങ്ങനെയൊക്കെ തന്നെയാണെന്നും അവരെ ശരിയാക്കാൻ നോക്കി സമയം കളഞ്ഞാൽ അഞ്ചു വർഷം പോകുന്നതറിയില്ലെന്നും നേതാക്കൾ സംസ്ഥാന സമിതിയിൽ ചൂണ്ടിക്കാട്ടി. ക്രിമിനലുകളും അഴിമതിക്കാരും പോലീസ് സേനയിൽ വർധിക്കുകയാണ്. ഇതിനിടയിൽ സത്യസന്ധരായ ഉദ്യോഗസ്ഥർക്കു ഒന്നും ചെയാൻ സാധിക്കുന്നില്ല.

വിജിലൻസ് ഡയറക്ടയിരിക്കുന്ന ജേക്കബ് തോമസിനെപ്പോലുള്ള മിടുക്കരായ ഉദ്യോഗസ്ഥരെ സർക്കാർ എന്തു വിലകൊടുത്തും സംരക്ഷിക്കണം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ പ്രതിപക്ഷവും പ്രവർത്തിക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്ത് ആർഎസ്എസ് അനുഭാവികളായ ഐപിഎസ് ഉദ്യോഗസ്ഥരുണ്ട്. ഇവരെ സുപ്രധാനമായ സ്ഥാനങ്ങളിൽ നിന്നും മാറ്റണമെന്നും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ജനം പരിഭ്രാന്തിയിലാണെന്നും ചർച്ചയുണ്ടായി.


എന്നാൽ, സർക്കാരിന്‍റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ പാർട്ടി ഒരു നയരേഖ തയാറാക്കിയിട്ടുണ്ടെന്നും അതു നേരത്തേ ചേർന്ന പാർട്ടി നേതൃയോഗങ്ങളിൽ ചർച്ച ചെയ്തിട്ടുള്ളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇന്നലെ സെക്രട്ടറിയേറ്റിലും അതു വീണ്ടും ആവർത്തിച്ചു. അതുതന്നെയാണു സംസ്ഥാന സമിതിയിലും അവതരിപ്പിക്കുന്നതെന്നു പറഞ്ഞ കോടിയേരി പാർട്ടി പറയുന്നതു കേട്ടു പ്രവർത്തിക്കാൻ ബാധ്യസ്ഥരാണു മന്ത്രിമാരും സ്റ്റാഫുകളുമെന്നും ഓർമിപ്പിച്ചു.

എന്തു വിഷയമുണ്ടെങ്കിലും ചൂണ്ടിക്കാണിക്കണം. അഴിമതിക്കെതിരെ പ്രചരണം നടത്തിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത്. അതുകൊണ്ടു സർക്കാരിന്‍റെയും പാർട്ടിയുടെയും പ്രവർത്തനത്തിൽ നല്ല ജാഗ്രത വേണമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതിയിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു മറുപടി പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.