യത്തീംഖാന പീഡനം: കസ്റ്റഡി ഏതാനും മണിക്കൂർ മാത്രം
Saturday, March 25, 2017 12:17 PM IST
കൽപ്പറ്റ: യത്തീംഖാനയിലെ ഏഴ് ബാലികമാരെ പീഡിപ്പിച്ച കേസിൽ നാലുപ്രതികളെ കൽപ്പറ്റ പോക്സോ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത് ഏതാനും മണിക്കൂറുകൾ മാത്രം.

ബലാത്സംഗക്കുറ്റാരോപിതരായ ഹോട്ടൽ വ്യാപാരി നാസർ (42), സോഫ്ട്‌വെയർ എൻജിനിയർ അസർ(27), കാപ്പിത്തൊണ്ട് വ്യാപാരി ജുലൈബ് (27), തുണിക്കച്ചവടക്കാരൻ മുഹമ്മദ്റാഫി(27) എന്നിവരെ കസ്റ്റഡിയിൽ കിട്ടുന്നതിനാണ് പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്. രാവിലെ പതിനൊന്നരയോടെ അപേക്ഷ പരിഗണിച്ച കോടതി നാല് പ്രതികളെയും വൈകുന്നേരം അഞ്ച് വരെയാണ് കസ്റ്റഡിയിൽ വിട്ടത്. നടപടിക്രമങ്ങൾക്കുശേഷം ഉച്ചയോടെയാണ് പ്രതികളെ പോലീസിനു കസ്റ്റഡിയിൽ കിട്ടിയത്. മറ്റു രണ്ട് പ്രതികൾക്കെതിരേ ബലാത്സംഗം ഒഴികെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളിൽ രണ്ടുപേരുമായി പീഡനം നടന്ന സ്ഥലത്തടക്കം പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിന് വ്യാഴാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ സിഐ ടി.പി. ജേക്കേബ് കോടതിയിൽ അപേക്ഷ നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.