അമ്മയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിലിട്ടു:ദൃക്‌സാക്ഷിയായ മകന്‍റെ മൊഴി
Saturday, March 25, 2017 12:17 PM IST
ഇരിട്ടി: കൊല്ലപ്പെട്ട നാടോടി യുവതി ശോഭയെ വധിച്ച് പൊട്ടക്കിണറ്റിലിട്ടെന്ന് സംഭവം കണ്ട മകൻ ആര്യൻ പോലീസിൽ മൊഴിനലകി. കൊലപാതകത്തിന് ഏകദൃക്‌സാക്ഷിയാണ് മൂത്ത മകനായ ആര്യന്‍.

ജനുവരി 15ന് പുലര്‍ച്ചെ തന്‍റെ അമ്മ ശോഭയെ കാമുകനും ശോഭയുടെ മാതൃസഹോദരീ ഭര്‍ത്താവുമായ മഞ്ജുനാഥ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതാണ് ആറ് വയസുകാരന്‍ ആര്യന്‍ കണ്ടത്.

ആര്യനും സഹോദരി അമൃതയും ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ തന്‍റെ അമ്മ ശോഭയെ മഞ്ജുനാഥ് കഴുത്ത് ഞെരിക്കുന്നതും അല്പംകഴിഞ്ഞ് തങ്ങൾ താമസിച്ചിരുന്ന കൂടാരത്തിനു പുറത്തേക്ക് എടുത്തു കൊണ്ടുപോകുന്നതും കണ്ടുവെന്നാണു സുപ്രധാന മൊഴി.

സംഭവം കണ്ടു ഭയന്ന് നിലവിളിച്ച ആര്യനോട് മഞ്ജുനാഥ് കരയേണ്ടന്നു പറഞ്ഞു. താമസിയാതെ ആര്യനേയും ഉറക്കത്തിൽനിന്നുണർത്തി അമൃതയേയും കൂട്ടി ഇയാള്‍ ഇരിട്ടി ബസ് സ്റ്റാൻഡിലേക്ക് പോയി. അവിടെ നിന്ന് ചായയും പലഹാരവും വാങ്ങി നല്‍കി. അവിടെനിന്ന് ആദ്യം മൈസൂരുവിലേക്കും പിന്നീട് ബംഗളൂരുവിലേക്കുമാണ് കൊണ്ടുപോയത്.

ബംഗളരുവില്‍നിന്നു മുംബൈക്കുള്ള ട്രെയിനില്‍ കയറ്റിയ കുട്ടികളെ ഒരു തുണിവിരിച്ച് ട്രെയിനിന്‍റെ പ്ലാറ്റ് ഫോമില്‍ കിടത്തി. ട്രെയിൻ വിട്ടപ്പോള്‍ താന്‍ ഇപ്പോള്‍ വരാമെന്നും വരുന്നതുവരെ അവിടെത്തന്നെ കിടക്കണമെന്നും പറഞ്ഞ് മഞ്ജുനാഥ് ട്രെയിനില്‍നിന്നു ചാടിയിറങ്ങി സ്ഥലം വിടുകയായിരുന്നുവെന്നാണ് ആര്യന്‍റെ മൊഴി.


സാഹചര്യത്തെളിവ് മാത്രമുള്ള ഈ കേസില്‍ ദൃക്‌സാക്ഷി മൊഴിയിലൂടെ കേസ് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആത്മവിശ്വാസം. ഇതുകൊണ്ടാണ് ഇപ്പോള്‍തന്നെ ആര്യനെകൊണ്ട് മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിക്കുന്നത്. സാക്ഷിമൊഴി സിആര്‍പിസി 164 പ്രകാരം 29ന് തലശേരി സിജെഎം കോടതിയില്‍ രേഖപ്പെടുത്തിയേക്കും. ഇതിനുള്ള അപേക്ഷ കേസന്വേഷിക്കുന്ന പേരാവൂര്‍ സിഐ പി. സുനില്‍കുമാര്‍ നല്‍കിയിട്ടുണ്ട്. മുംബൈയില്‍ നിന്നു കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലാണ് ഇപ്പോള്‍ കഴിയുന്നത്.

കുട്ടികള്‍ പോലീസുമായി ഇണങ്ങാത്തതിനാലും അമ്മ മരിച്ച വിവരം അറിഞ്ഞതിനാലും ആര്യനില്‍നിന്ന് ഇത്തരത്തിൽ മൊഴിയെടുക്കാന്‍ സാധിക്കുമെന്ന് അന്വേഷണ സംഘം കരുതിയിരുന്നില്ല.

യൂണിഫോമില്ലാതെ പോലീസ് സംഘം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ആര്യന്‍ എല്ലാം തുറന്ന് പറയുകയായിരുന്നു. കന്നഡമാത്രം അറിയുന്ന ആര്യനും അമൃതയും മുബൈയില്‍ ഒന്നരമാസം ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞതോടെ മറ്റ് കുട്ടികളോടൊപ്പമുള്ള സഹവാസത്തില്‍ ഹിന്ദിയും സംസാരിക്കാന്‍ പഠിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെയാവും കോടതിയില്‍ മൊഴി രേഖപ്പെടുത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.