പെൺകുട്ടികൾക്ക് ആശ്രയമായി 181
Saturday, March 25, 2017 12:24 PM IST
തിരുവനന്തപുരം: പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കും 24 മണിക്കൂറും ആശ്രയിക്കാവുന്ന പുതിയ ടോൾഫ്രീ നന്പരായ 181 നാളെ നിലവിൽ വരും.സംസ്ഥാനത്ത് എവിടെനിന്നും ലാൻഡ് ഫോണ്‍വഴിയോ മൊബൈൽ ഫോണ്‍ വഴിയോ ഈ നന്പരിലൂടെ സൗജന്യമായി വിളിച്ചു സഹായം തേടാം.

എവിടെനിന്നു വിളിച്ചാലും തിരുവനന്തപുരത്തു ടെക്നോപാർക്കിലെ സെന്‍ററിലേക്കാണ് ഫോണ്‍ കോൾ എത്തുന്നത്. അവിടെനിന്നു പോലീസ് സ്റ്റേഷനിലേക്കോ മറ്റിടങ്ങളിലേക്കോ അടിയന്തര സഹായം വേണ്ടിടത്ത് എത്തിക്കും. പരാതികൾ സാമൂഹ്യക്ഷേമ വകുപ്പ് കൈകാര്യംചെയ്യും. എല്ലാ പരാതികളിലും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയും സഹായവും ഉറപ്പാകുന്നതുവരെ സാമൂഹ്യക്ഷേമ വകുപ്പിന്‍റെ ഇടപെടൽ തുടരും.

കോൾ സെന്‍റർ വഴി എത്തുന്ന പരാതികളും അടിയന്തര ഇടപെടലുകളും ഏകോപിപ്പിക്കാനായി പോലീസിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സുരക്ഷയും സേവനങ്ങളും ആവശ്യമായി വരുന്നതിനു സമീപത്തുള്ള പോലീസ് സ്റ്റേഷൻ, പ്രധാന ആശുപത്രികൾ, ആംബുലൻസ് സൗകര്യം എന്നിവയുടെ സേവനം ഉറപ്പാക്കുന്ന വിധത്തിലാണു ക്രമീകരണം.

ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം പ്രവർത്തന നേതൃത്വം വനിതാ മാനേജർക്കായിരിക്കും. സൂപ്പർവൈസർ, സീനിയർ കോൾ റസ്പോണ്ടർ, കോൾ റെസ്പോണ്ടർ, ഐടി ഉദ്യോഗസ്ഥ, ബഹുതല സഹായി, സുരക്ഷാ ഉദ്യോഗസ്ഥ തുടങ്ങിയവർ ഉൾപ്പെടെ സംഘം 24 മണിക്കൂറും പ്രവർത്തിക്കും.


രാജ്യമെന്പാടും ഒരേ നന്പരിൽ സ്ത്രീ സുരക്ഷാ സഹായങ്ങൾ ഏകീകരിക്കുന്ന 181 ടോൾ ഫ്രീ നന്പർ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണു കേരളം. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വനിതാ വികസന കോർപറേഷനാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

കോ-ബാങ്ക് ടവറിൽ നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഹെൽപ് ലൈൻ ഉദ്ഘാടനംചെയ്യും.മന്ത്രി കെ.കെ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണംനടത്തുമെന്നു മന്ത്രി കെ.കെ. ശൈലജ പത്രസമ്മേളനത്തിൽ പറഞ്ഞു. വകുപ്പു സെക്രട്ടറി മിനി ആന്‍റണി, ഡയറക്ടർ അനുപമ, ചെയർപേഴ്സണ്‍ കെ.എസ്. സലീഖ, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ വി.സി. ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.