യോഗയിൽ ശ്രേയയ്ക്കു മുന്നിൽ വഴങ്ങിയതു ദേശീയ മെഡൽ!
Saturday, March 25, 2017 12:24 PM IST
തിരുവനന്തപുരം: ഒരു മെഡൽ നേട്ടത്തിലൂടെ ആലപ്പുഴയിൽനിന്നുള്ള അഞ്ചാം ക്ലാസുകാരി ശ്രേയ ആർ. നായർ ചരിത്രത്തിലേക്കു നടന്നു കയറി. തിരുവനന്തപുരത്തു നടക്കുന്ന ദേശീയ യോഗ ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ശ്രേയ ദേശീയ തലത്തിൽ യോഗ മത്സരത്തിൽ കേരളത്തിനു വേണ്ടി മെഡൽ നേടുന്ന ആദ്യതാരമായി.

ആലപ്പുഴ കലവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ശ്രേയ യോഗാസനം മത്സര വിഭാഗത്തിലാണു വെള്ളി മെഡൽ നേട്ടം കൈവരിച്ചത്. ഏഴു വർഷമായി യോഗ അഭ്യസിക്കുന്ന ശ്രേയ ഈ മാസം ആദ്യം കൊല്ലത്തു നടന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ മെഡൽ നേടിയാണു ദേശീയ ചാന്പ്യൻഷിപ്പിലേക്കു യോഗ്യത നേടിയത്. വാദ്യകലാകാരനായ സുധികുമാറിന്‍റെയും രോഹിണിയുടെയും മകളായ ശ്രേയയെ യോഗ അഭ്യസിപ്പിച്ചത് കൃഷ്ണക്കുറുപ്പ്, സുരേന്ദ്രനാഥ് എന്നിവരാണ്.


കേരളത്തിലെ യോഗ അസോസിയേഷൻ ദേശീയ അസോസിയേഷനിൽ അഫീലിയേറ്റ് ചെയ്തതു സമീപകാലത്താണ്. അതിനാൽത്തന്നെ ആദ്യമായാണു കേരളം ദേശീയ ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്നതും. സർക്കാർ തലത്തിൽ പ്രോത്സാഹനം ലഭിച്ചാൽ കേരളത്തിനു ദേശീയതലത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നു കേരള യോഗാ അസോസിയഷൻ പ്രസിഡന്‍റ് അഡ്വ. ബി. ബാലചന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.