കലാരംഗത്ത് ജീവിതം സമർപ്പിച്ചവർക്കായി മുത്തൂറ്റിന്‍റെ സ്നേഹസമ്മാന പദ്ധതി
Sunday, March 26, 2017 12:31 PM IST
തിരുവനന്തപുരം: കലയ്ക്കും സാഹിത്യത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച സാന്പത്തിക ക്ലേശമനുഭവിക്കുന്നവർക്ക് മൂത്തൂറ്റ് ഗ്രൂപ്പിന്‍റെ സ്നേഹ സമ്മാനം പദ്ധതി. മുത്തൂറ്റ് സ്നേഹ സമ്മാനം 2017 പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം ബാലചന്ദ്രമേനോൻ തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നാളെ ഉച്ചയ്ക്ക് 2.30 മണിക്ക് നിർവഹിക്കും.

സാമൂഹിക പ്രതിബദ്ധതാപ്രവർത്തനങ്ങളുടെ ഭാഗമായി മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷനാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. 2015 ജനുവരിയിൽ ആണ് മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. അന്ന് 14 കലാകാരന്മാരെയാണ് ആദരിച്ചത്. മുത്തൂറ്റ് സ്നേഹസമ്മാനം 2016 ൽ 12 പേരെക്കൂടി തെരഞ്ഞെടുത്തു.


മുത്തൂറ്റ് സ്നേഹ സമ്മാനം 2017 ൽ 12 പേരെക്കൂടി ആദരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൻപ്രകാരം മൊത്തം 34 പേർക്കാണ് പദ്ധതിയുടെ പ്രയോജനങ്ങൾ ലഭ്യമാവുക. എഴുത്തുകാർ, സംഗീതജ്ഞർ, ചിത്രകാരന്മാർ തുടങ്ങിയവരും അവരുടെ ആശ്രിതരും നല്കിയ അപേക്ഷകളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.

മുത്തൂറ്റ് ഫിനാൻസ് ജോയിന്‍റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജേക്കബ് മുത്തൂറ്റ്, സൂര്യാ കൃഷ്ണമൂർത്തി, ജോർജ് ഓണക്കൂർ, ഫാ. ഏബ്രഹാം തോമസ് മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.