എ.കെ. ശശീന്ദ്രന്‍റെ രാജി: ഗസ്റ്റ് ഹൗസിലേക്കു പ്രതിഷേധ പ്രകടനം
എ.കെ. ശശീന്ദ്രന്‍റെ രാജി: ഗസ്റ്റ് ഹൗസിലേക്കു പ്രതിഷേധ പ്രകടനം
Sunday, March 26, 2017 12:31 PM IST
കോഴിക്കോട്: മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ സംസാരിച്ചെന്നതിന്‍റെ പേരിൽ മന്ത്രി സ്ഥാനം രാജിവച്ച മന്ത്രി എ.കെ. ശശീന്ദ്രൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി.

സ്ത്രീയോട് ഫോണിൽ ലൈംഗിക ചുവയോടെ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നതിനെ തുടർന്നാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവച്ചത്. മന്ത്രി ഉണ്ടായിരുന്ന കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്കാണ് പ്രതിപക്ഷപാർട്ടികൾ പ്രകടനം നടത്തിയത്.കോൺഗ്രസ് പ്രതിഷേധ പ്രകടനം ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പി.പി. നൗഫീർ, വി.ടി. നിഹാൽ, പി.എം. അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.


യൂത്ത് ലീഗ് മാർച്ച് ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. ജാഫർ സാദിഖ്, ഷിജിത്ത് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപി മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ശാംപ്രസാദ്, വി.പി. വേണു, വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ഗസ്റ്റ് ഹൗസിലെത്തിയ പ്രകടനങ്ങൾ പോലീസ് തടഞ്ഞു. ഗേറ്റിനു മുമ്പിൽ ഏറെ നേരംകുത്തിയിരുന്നു പ്രതിഷേധിച്ചശേഷം പ്രവർത്തകർ പിരിഞ്ഞു പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.