ദൃശ്യമാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസിനായി മത്സരിക്കുന്നു: ഹസൻ
ദൃശ്യമാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസിനായി  മത്സരിക്കുന്നു: ഹസൻ
Sunday, March 26, 2017 12:52 PM IST
തിരുവനന്തപുരം: സത്യമെന്തെന്ന് അന്വേഷിക്കാതെ ബ്രേക്കിംഗ് ന്യൂസിനായി ദൃശ്യമാധ്യമങ്ങൾ മത്സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടക്കുന്ന യുവമാധ്യമ പ്രവർത്തക ക്യാമ്പിൽ മാധ്യമങ്ങളും രാഷ്‌ട്രീയവും എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്നവരാണു ചാനലുകൾ. ബ്രേക്കിംഗ് ന്യൂസ് എന്നാൽ ബ്രേക്ക് പൊട്ടിയ വാർത്തകളെന്നാണ്. ചാനലുകളിൽ വരുന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ പത്രങ്ങളിൽ വരാറില്ല. ഇക്കാര്യത്തിൽ ഒരു പെരുമാറ്റച്ചട്ടം സൂക്ഷിക്കുന്നവരാണ് അച്ചടി മാധ്യമങ്ങൾ. കേൾക്കുന്നതിലെ ശരിയെക്കുറിച്ച് അവർ അന്വേഷിക്കാറുണ്ട്.
വൈകുന്നേരങ്ങളിലെ ചാനൽ ചർച്ചകൾ പരിഹാസ്യമായി മാറിയിട്ടുണ്ട്. അതിൽ പങ്കെടുക്കുന്നവരെ പ്രതിക്കൂട്ടിൽ നിർത്തി തങ്ങൾ ജഡ്ജിയാണെന്നു ഭാവിച്ചാണ് ചാനലുകാർ കാര്യങ്ങൾ ചോദിക്കുന്നത്. ഗൗരവമുള്ള വിഷയങ്ങളിൽ അത് അർഹിക്കുന്ന രീതിയിലുള്ള ചർച്ചകളാണ് വേണ്ടത്.

ഒരു മാധ്യമ സംസ്കാരം നമുക്കില്ല. രാഷ്‌ട്രീയത്തെ ഒരു ബിസിനസായിട്ടാണ് ഉപയോഗിക്കുന്നത്. മാധ്യമ രംഗത്ത് മുമ്പുണ്ടായിരുന്ന ആദർശപരമായ കാഴ്ചപ്പാട് ഇന്നില്ല. കുറച്ചു കൂടി ഉത്തരവാദിത്വബോധം ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി ചീഫ് എഡിറ്റർ എം.വി. ഗോവിന്ദൻ വിഷയം അവതരിപ്പിച്ചു പ്രസംഗിച്ചു.
കൈരളി ടിവി ന്യൂസ് ഡയറക്ടർ എൻ.പി. ചന്ദ്രശേഖരൻ മോഡറേറ്ററായിരുന്നു. സിപിഐ നേതാവ് എം.പി. അച്യുതൻ, യുവജന ബോർഡ് വൈസ് ചെയർമാൻ പി.ബിജു, ക്യാമ്പ് ഡയറക്ടർ ആർ. കിരണ്‍ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.