സിപിഎം മന്ത്രിമാർക്കു മാർഗരേഖ കർശനമായി നടപ്പാക്കാൻ തീരുമാനം
Sunday, March 26, 2017 1:04 PM IST
തിരുവനന്തപുരം: സിപിഎം മന്ത്രിമാർക്കു മാർഗരേഖ കർശനമായി നടപ്പാക്കാൻ തീരുമാനം. രണ്ടുദിവസമായി ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനും നേരത്തേന്നെ തീരുമാനിച്ച് അംഗീകാരം തേടിയ മാർഗരേഖ ശക്തമായി നടപ്പിലാക്കാൻ തീരുമാനിച്ചത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ രണ്ടു മാസത്തിലൊരിക്കൽ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തണം. ഇക്കാര്യത്തിൽ വകുപ്പു മന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ പ്രവർത്തനങ്ങളെ സംബന്ധിച്ചു ചർച്ച ചെയ്യണം.

പാർട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും തീരുമാനമെടുക്കാൻ പേഴ്സണൽ സ്റ്റാഫംഗങ്ങൾ മുതിരരുത്. ജില്ലാ കമ്മിറ്റികളിൽ നിന്നു ലഭിക്കുന്ന ശിപാർശകളും കത്തുകളും നിർബന്ധമായി മന്ത്രി അറിഞ്ഞിരിക്കണം. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുളള പ്രധാനപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ വകുപ്പ് തലത്തിൽ മന്ത്രിമാർക്കൊപ്പം പേഴ്സണൽ സ്റ്റാഫംഗങ്ങളും ശ്രദ്ധിക്കണം. ഇതിൽ നിന്നു മാറി പ്രവർത്തിക്കുന്ന ഒരംഗത്തെയും മന്ത്രിയുടെ സ്റ്റാഫിൽ വച്ചുപൊറുപ്പിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശം നൽകി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾ ഗൗരവമായി തന്നെ കാണുന്നുവെന്ന് സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.


വിമർശനങ്ങളെ അതിന്‍റെ അർഥത്തിൽ തന്നെ സർക്കാർ കാണുന്നു. സർക്കാരും പാർട്ടിയും രണ്ടു ചേരിയിലല്ല. എല്ലാ കാര്യങ്ങളും പാർട്ടിയുമായി ആലോചിച്ചാണ് നടപ്പിലാക്കുന്നത്. ഇക്കാര്യങ്ങളിൽ കുറവു വന്നാൽ അതു ചൂണ്ടിക്കാണിക്കാനുളള ബാധ്യത സംസ്ഥാന നേതൃത്വത്തിനുണ്ട്.

മലപ്പുറം തെരഞ്ഞെടുപ്പിനുശേഷം മന്ത്രിമാരുടെ വകുപ്പുകൾ പ്രത്യേകം വേർതിരിച്ച് ഇടതുമുന്നണി എന്ന രീതിയിൽ പ്രവർത്തനം വിലയിരുത്തുമെന്നു പിണറായി പറഞ്ഞു. കഴിഞ്ഞ നാല് ദിവസങ്ങളിലായി ചേർന്ന സിപിഎം നേതൃയോഗം ഇന്നലെ അവസാനിച്ചു. എ.കെ. ശശീന്ദ്രൻ രാജിവയ്ക്കാനിടയായ സാഹചര്യം ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ ചർച്ച ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.