ജലസംരക്ഷണ പദ്ധതികൾക്കു പ്രാമുഖ്യം നല്കും: മന്ത്രി തോമസ് ഐസക്
Monday, March 27, 2017 12:56 PM IST
കൊച്ചി: അധികാര വികേന്ദ്രീകരണത്തിന് അധികഡോസ് നൽകി കേരളം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. തൃക്കാക്കര മുനിസിപ്പൽ ഹാളിൽ കയർ ഭൂവസ്ത്രം തൊഴിലുറപ്പു പദ്ധതി സാധ്യതകളെപ്പറ്റിയുള്ള ജില്ലാതല ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കണ്ട ഏറ്റവും വലിയ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനമായിരുന്നു ജനകീയാസൂത്രണം. ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന നിർവചനത്തിലെ പോരായ്മകൾ പരിഹരിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കേരളം നേരിടുന്ന കാതലായ പ്രശ്നങ്ങളെ ഉൾക്കൊള്ളിച്ച് അവയ്ക്ക് തക്കതായ പരിഹാരം കാണും.

നിർവഹണം താഴേത്തട്ടിൽ നിന്നു തുടങ്ങണം. സംസ്ഥാനത്തെ ജനങ്ങൾക്ക് മതിയായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നൽകുന്നതിനായി പ്രാഥമിക, ജില്ലാ ആശുപത്രികൾക്ക് കൂടുതൽ സഹായം നൽകും. ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ളവയെ കുറച്ചുകൊണ്ടുവരിക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

അതുപോലെ തന്നെയാണ് വിദ്യാഭ്യാസം. സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കുമായി 4000 കോടി ചെലവഴിക്കും. ആസൂത്രണം മുകളിൽ നിന്നു താഴേക്കും തിരിച്ചും ഫലപ്രദമായി നടപ്പിലാക്കും. ഇതിൽ ജലസംരക്ഷണമാണ് ഇപ്പോൾ മുഖ്യ അജണ്ടയായി എടുത്തിരിക്കുന്നത്. തോടുകളിലും കുളങ്ങളിലുമൊക്കെ വെള്ളം സംഭരിക്കാൻ കഴിയണം. ഇപ്പോഴത്തെ വരൾച്ച നമ്മെ ഭയപ്പെടുത്തുകയാണ്. അടുത്ത കാലവർഷത്തെ വരവേൽക്കാൻ കേരളം ഇപ്പോഴേ ഒരുങ്ങണം. അതിനുള്ള തയാറെടുപ്പുകൾ ഉടൻ ആരംഭിക്കേണ്ടിയിരിക്കുന്നു.
ജലം ശാസ്ത്രീയമായി സംരക്ഷിക്കപ്പെടണം. നീർത്തടാധിഷ്ഠിത സംരക്ഷണ പ്രവർത്തനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം. സ്വകാര്യ പറന്പിലെ കുളങ്ങളും കിണറുകളും വൃത്തിയാക്കാൻ സഹകരിക്കണം. അതിന് ഏറ്റവും നല്ല മാർഗം തൊഴിലുറപ്പ് പദ്ധതിയാണ്. നാട്ടുകാർക്ക് ഇതിലൂടെ തൊഴിലും ലഭിക്കും.


ഒരു കുളം നന്നാക്കുന്പോൾ അത് ഇടിഞ്ഞുവീഴില്ലെന്ന് ഉറപ്പുവരുത്തണമെന്നു മന്ത്രി നിർദേശിച്ചു. അതിനായി തോട്, കുളം എന്നിവയുടെ ചെരിവുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കണം. സാധാരണ തൊഴിലാളി റാട്ടിൽ പിരിക്കുന്ന കയർ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണ്. ഈ കയർ ഈ ആവശ്യങ്ങൾക്ക് വിനിയോഗിക്കാം. ഇതിലൂടെ തൊഴിലാളികൾക്ക് തൊഴിൽസ്ഥിരതയും വിലയും ഉറപ്പിക്കാൻ കഴിയും. ഉത്തരവിറക്കി കൈയും കെട്ടി നോക്കിനിൽക്കാനല്ല, അതു പ്രാവർത്തികമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ തൊഴിലുറപ്പു പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള അധ്യക്ഷനായിരുന്നു. ഹരിതകേരളം സാങ്കേതിക ഉപദേഷ്ടാവ് അജയകുമാർ, ദേശീയ തൊഴിലുറപ്പു പദ്ധതി സംസ്ഥാന ഡെപ്യൂട്ടി ഡെവലപ്മെന്‍റ് കമ്മീഷണർ ഡോ. ടി. എൻ. ഷാജി, ദേശീയ കയർ ഗവേഷണ കേന്ദ്രം ഡയറക്ടർ അനിൽ, തൊഴിലുറപ്പ് പദ്ധതി ജോയിന്‍റ് കോ-ഓർഡിനേറ്റർ ബിൻസി തോമസ് എന്നിവർ പ്രസംഗിച്ചു. പിന്നീട് കയർ ഭൂവസ്ത്രം ഉപയോഗത്തെക്കുറിച്ച് ഗവേഷണ കേന്ദ്രം ഡയറക്ടർ അനിൽ ക്ലാസെടുത്തു.

യോഗത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ, സെക്രട്ടറിമാർ, കയർ പ്രോജക്ട് ഓഫീസർമാർ, മറ്റ് വകുപ്പുകളുടെ പ്രതിനിധികൾ, എൻജീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.