181 മറക്കേണ്ട, സ്ത്രീകൾക്കൊപ്പം ഇനി മിത്രയും
Monday, March 27, 2017 12:56 PM IST
തിരുവനന്തപുരം: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകൾക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെൽപ് ലൈൻ പദ്ധതി മിത്ര 181.

അടിയന്തരഘട്ടങ്ങളിലും അല്ലാതെയുളള സന്ദർഭങ്ങളിലും സഹായകരമായ വിവരങ്ങൾക്കും സഹായങ്ങൾക്കും മൊബൈൽ ഫോണിൽ നിന്നോ ലാൻഡ് ലൈനിൽ നിന്നോ മിത്രാ കോൾസെന്‍ററുമായി ബന്ധപ്പെടാം. ഒരേ സമയം 34 കോളുകൾ വരെ സ്വീകരിക്കാൻ സാധിക്കുന്ന കോൾ സെന്‍ററിന്‍റെ ആസ്ഥാനം കഴക്കൂട്ടം ടെക്നോപാർക്കിലാണ്.


വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്‍റെ 181 വനിതാ ഹെൽപ് ലൈൻ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് മിത്ര 181 പ്രവർത്തനം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.