ലാവ്‌ലിൻ കേസിൽ ഗൂഢാലോചന; വിചാരണ അനിവാര്യം: സിബിഐ
ലാവ്‌ലിൻ കേസിൽ ഗൂഢാലോചന; വിചാരണ അനിവാര്യം: സിബിഐ
Monday, March 27, 2017 1:35 PM IST
കൊച്ചി: സംസ്ഥാന സർക്കാരിനു നഷ്ടമുണ്ടാക്കിയ ലാവ്‌ലിൻ കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിൽ പ്രതികളുടെ പങ്കാളിത്തം തെളിയിക്കാൻ വിചാരണ അനിവാര്യമാണെന്നും സിബിഐ ഹൈക്കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലാവ്‌ലിൻ കേസിൽ കുറ്റവിമുക്തരാക്കിയതിനെതിരേ നൽകിയ റിവിഷൻ ഹർജിയിലാണു സിബിഐ ഈ വാദം ഉന്നയിച്ചത്.

സാക്ഷിമൊഴികളോ കണ്ടെത്തലുകളോ കണക്കിലെടുക്കാതെയാണു സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നും ഇടപാടിൽ പല ഘട്ടങ്ങളിലായി നടന്ന ഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ബോധിപ്പിച്ചു. സംസ്ഥാന സർക്കാരിനു നഷ്ടമുണ്ടാക്കിയ ലാവ്‌ലിൻ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി നിലനിൽക്കുന്നതല്ല. കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കാതെയാണ് നടപടിയെന്നും സിബിഐയുടെ അഭിഭാഷകൻ അറിയിച്ചു.


കേസിൽ എതിർകക്ഷികളായ പ്രതികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അന്തിമവാദത്തിൽ മറുപടി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐയുടെ വാദം പൂർത്തിയായതോടെ എതിർകക്ഷികളുടെ വാദം തുടങ്ങി.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാർ എസ്എൻസി ലാവ്‌ലിനു നൽകിയതിൽ ക്രമക്കേടുണ്ടെന്നകേസിൽ പിണറായി വിജയനടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.