മൂന്നാർ കൈയേറ്റം : റിസോർട്ടുകൾക്കു നിയന്ത്രണം വരും
മൂന്നാർ കൈയേറ്റം : റിസോർട്ടുകൾക്കു നിയന്ത്രണം വരും
Monday, March 27, 2017 1:35 PM IST
തിരുവനന്തപുരം: മൂന്നാറിൽ വിനോദസഞ്ചാരികളുടെ ആവശ്യകത കണക്കിലെടുത്തു മാത്രമേ റിസോർട്ട് നിർമാണം അനുവദിക്കാവൂ എന്ന് മൂന്നാർ കൈയേറ്റ പ്രശ്നം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

മൂന്നാറിൽ കൈയേറ്റം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും കൈയേറ്റക്കാർക്കെതിരേ നിർദാക്ഷിണ്യം നടപടിയെടുക്കുമെന്നും യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, നൂറ്റാണ്ടുകളായി താമസിക്കുന്നവർക്കെതിരേ നടപടിയുണ്ടാവില്ല.

ലക്ഷക്കണക്കിനാളുകളാണു മൂന്നാറിലെത്തുന്നത്. വന്നുപോകുന്നവരും താമസസൗകര്യം തേടുന്നവരുമുണ്ട്. അത്തരം ആളുകളുടെ കണക്കെടുത്ത് അതിന്‍റെ അടിസ്ഥാനത്തിൽ മാത്രം റിസോർട്ട് നിർമാണം ക്രമീകരിക്കാനാണ് നിർദേശം. തോന്നിയതുപോലെ റിസോർട്ട് നിർമിക്കാൻ പറ്റില്ല. അതു പിന്നീടു വിനയാകും. റിസോർട്ടുകൾ ആവശ്യത്തിലധികം വേണ്ട എന്നതാണു തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിൽ അവസാനത്തോടെ ഇടുക്കിയിലെ പട്ടയനടപടികൾ പൂർണതയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ നടപടികൾ റവന്യു വകുപ്പ് ത്വരിതഗതിയിൽ സ്വീകരിച്ചുവരികയാണ്. പട്ടയം ലഭിച്ച കർഷകർക്ക് അവർ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചുമാറ്റാൻ പറ്റുന്നില്ലെന്ന പരാതിയുണ്ട്. നേരത്തേ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ മുറിക്കാൻ അനുവാദമുള്ള 28 മരങ്ങൾ കർഷകർക്കു മുറിക്കാം. അതിൽ തടസമില്ല. ഇതിനു തടസം നിൽക്കേണ്ടതില്ലെന്നു നിർദേശം നൽകി. ഇതു പ്രകാരം ഏലത്തോട്ടങ്ങൾക്കുമേൽ നിഴൽ വീഴ്ത്തുന്ന സമീപത്തെ മരങ്ങളുടെ ശാഖകൾ കർഷകർക്കു മുറിച്ചുമാറ്റുന്നതിന് ഉന്നതതല യോഗം അനുമതി നൽകി.


വീട് വയ്ക്കുന്നതിനു റവന്യു അധികൃതരുടെ അനുമതി വേണമെന്നാണു ഹൈക്കോടതി നിർദേശം. സബ്കളക്ടർ ആണ് ഇത് അനുവദിക്കേണ്ടത്. വിപുലമായ പ്രദേശത്തിന്‍റെ അധിപനാണ് സബ്കളക്ടർ. അതുകൊണ്ടുതന്നെ വിദൂരസ്ഥലങ്ങളിൽനിന്നുള്ളവർ പോലും സബ്കളക്ടറുടെ ആസ്ഥാനത്തേക്ക് വരേണ്ട അവസ്ഥയുണ്ട്. ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാവശ്യമായ നടപടികൾ റവന്യു വകുപ്പ് ആലോചിച്ച് നടപ്പിലാക്കും.

സബ്കളക്ടർ വിവിധ സ്ഥലങ്ങളിലേക്കുപോയി സിറ്റിംഗ് നടത്തുക പ്രായോഗികമല്ല. പിന്നെയുള്ളത് അധികാരം വികേന്ദ്രീകരിക്കുക എന്നുള്ളതാണ്. ഇതിനെക്കുറിച്ചും റവന്യു വകുപ്പ് ആലോചിച്ചു തീരുമാനിക്കും. ഭൂപ്രകൃതി കണക്കിലെടുത്തായിരിക്കണം കെട്ടിടത്തിന്‍റെ രൂപകല്പന വേണ്ടതെന്നും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സബ് കളക്ടറെ മാറ്റുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരൻ, കെ. രാജു, എംഎൽഎമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ, ജോയ്സ് ജോർജ് എംപി, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.