എസ്. രാജേന്ദ്രന്‍റെ പട്ടയം: മുഖ്യമന്ത്രിക്കു പ്രതിപക്ഷനേതാവിന്‍റെ കത്ത്
എസ്. രാജേന്ദ്രന്‍റെ പട്ടയം: മുഖ്യമന്ത്രിക്കു പ്രതിപക്ഷനേതാവിന്‍റെ കത്ത്
Thursday, March 30, 2017 12:31 PM IST
തിരുവനന്തപുരം : ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്‍റെ ഭൂമിയ്ക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്ന പട്ടയത്തിന്‍റെ നിജസ്ഥിതി പരിശോധിക്കുന്നതിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ പ്രത്യേക പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നൽകി. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മൂന്നാറിൽ നിർമാണപ്രവർത്തനങ്ങൾ എങ്ങനെ തുടരുന്നുവെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണം എന്നതിൽ രണ്ടുപക്ഷമില്ല. അതേസമയം, കുടിയേറ്റവും കൈയേറ്റവും രണ്ടായിത്തന്നെ സർക്കാർ കാണണം. അനധികൃത കൈയേറ്റത്തിന്‍റെ പേരിൽ കർഷകരെ പീഡിപ്പിക്കരുത്. കൃഷിക്കാർ, ആദിവാസികൾ, പട്ടികജാതി-വർഗ വിഭാഗക്കാർ, തോട്ടം തൊഴിലാളികൾ എന്നിവർ വീട് വയ്ക്കാനുള്ള അനുമതിക്കായി നെട്ടോട്ടമോടുകയാണ്. ഇവർക്കുവേണ്ട സർട്ടിഫിക്കറ്റുകൾ ഉടൻ നൽകണം. ചിന്നക്കനാൽ പഞ്ചായത്തിൽ പരിശോധനയ്ക്കായി വാങ്ങിയ പട്ടയങ്ങൾ കർഷകർക്കു തിരികെ നൽകണം. കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള വിലക്ക് നീക്കണം. അഞ്ചുനാട് വില്ലേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കരം അടയക്കാൻ സൗകര്യം ഒരുക്കണം.

സ്വന്തമായി വീടില്ലാത്ത തോട്ടം തൊഴിലാളികൾക്കു സ്ഥലവും വീടും നൽകണം. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മറവൻ സമുദായത്തിനും സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. ഇതു പുനഃരാരംഭിക്കണം.


മൂന്നാറിന്‍റെ പരിസ്ഥിതിക്കു യോജിച്ച തരത്തിലുള്ള നിർമാണവും വികസനവുമാണു വേണ്ടത്. അതുകൊണ്ടു മൂന്നാറിനായി പ്രത്യേക നിയമനിർമാണം നടത്തണം. അതിനു പ്രത്യേക വികസന അഥോറിറ്റിക്കു രൂപം നൽകേണ്ടതുണ്ട്. ഈ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘം മൂന്നാറിലെ സവിശേഷ സാഹചര്യങ്ങളും വികസനാവശ്യങ്ങളും മുൻനിർത്തി ദീർഘകാല ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികളാണു നടപ്പിലാക്കേണ്ടത്. എംഎൽഎ മുതൽ ഏരിയ സെക്രട്ടറിമാർ വരെ കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.

പള്ളിവാസലിനടുത്ത് നിരവധി ബഹുനിലക്കെട്ടിടങ്ങളാണ് ഉയരുന്നത്. പള്ളിവാസൽ, കെ.ഡി.എച്ച് വില്ലേജ്, ചിന്നക്കനാൽ തുടങ്ങിയ സമീപ പ്രദേശങ്ങളിലായി മാത്രം സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും 108 കെട്ടിടങ്ങളാണ് പടുത്തുയർത്തുന്നത്. മൂന്നാറിൽ മാത്രം 22 റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമാണം നിർബാധം തുടരുകയാണ്.
ഇക്കാനഗറിലെ പത്തേക്കർ ഭൂമി കെഎസ്ഇബിയുടേയും പൊതുമരാമത്ത് വകുപ്പിന്‍റെയും ഉടമസ്ഥതയിലുള്ളതാണ്. ഈ ഭൂമിയിൽ വ്യാപക കൈയേറ്റം നടക്കുന്നതായി സന്ദർശനത്തിൽ നിന്നു ബോധ്യമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.