കെഎസ്‌യു മാർച്ചിൽ സംഘർഷം
കെഎസ്‌യു മാർച്ചിൽ സംഘർഷം
Thursday, March 30, 2017 12:40 PM IST
കോഴിക്കോട്: ചോദ്യപേപ്പർ അട്ടിമറിയിൽ പ്രതിഷേധിച്ച് കെഎസ് യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡിഡിഇ ഓഫീസ് മാർച്ചിൽ സംഘർഷം. റോഡ് ഉപരോധിച്ചുകൊണ്ട് നടത്തിയ സമരത്തിനിടെ പ്രവർത്തകർ ഒരു കാറിന്‍റെ ചില്ല് പൊട്ടിച്ചു. കല്ലേറിൽ പോലീസുകാരന് പരിക്കേറ്റു. അക്രമാസക്തരായ സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലീത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മാനാഞ്ചിറ സ്‌ക്വയറിനുസമീപത്തുള്ള തിരക്കേറിയ റോഡ് സമരക്കാർ കയ്യേറിയതോടെ നഗരംമുഴുവൻ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമർന്നു. പന്ത്രണ്ടേമുക്കാലോടെയാണ് സമരം കഴിഞ്ഞ് പ്രവർത്തകർ പിരിഞ്ഞുപോയത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഡിഡിഇ ഓഫീസിലേക്കുള്ള കെഎസ്‌യു മാർച്ച് എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നോർത്ത് അസി. കമ്മീഷണർ കെ.പി. അബ്ദുൾ റസാഖിന്‍റെ നേതൃത്വത്തിൽ വൻപോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡിഡിഇ ഓഫീസിനുമുമ്പിൽ ബാരിക്കേഡുകൾ തീർത്ത് പോലീസ് മാർച്ച് തടഞ്ഞു. നൂറോളം വരുന്ന പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. ഇതിനിടയിലാണ് പോലീസുകാർക്ക് നേർക്ക് ഒരു കല്ലുവന്നത്. ടൗണ്‍സ്റ്റേഷനിലെ പി.കെ. ദിനിൽകുമാറിനു പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.


റോഡിൽ വാഹനങ്ങൾ തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. സമരം ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്ത് പിരിഞ്ഞശേഷമാണ് സംഘർഷമുണ്ടായത്. സമരക്കാർ കൊടികെട്ടിയ വടി അഴിച്ച് പൊലീസിനുനേർക്കെറിഞ്ഞു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ റോഡ് ഉപരോധം നീക്കിയപ്പോൾ കടന്നുപോകാൻ ശ്രമിച്ച കാറിന്‍റെ ചില്ല് സമരക്കാർ തകർത്തു. തുടർന്നാണ് പോലീസ് ലാത്തിവീശിയത്. ലാത്തിയടിയേറ്റ് കെഎസ് യു ജില്ലാവൈസ് പ്രസിഡന്‍റ് ജറിൽ ബോസടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു.

ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ശശീന്ദ്രൻ വിഷയത്തിൽ തിടുക്കത്തിൽ കാര്യങ്ങളെല്ലാം മുന്നോട്ട് നീക്കുകയും രാജിവാങ്ങുകയും ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി അതീവ ഗുരുതരമായ ചോദ്യപേപ്പർ ചേർച്ചയെക്കുറിച്ച് മിണ്ടാതിരിക്കുന്നത് സാക്ഷരകേരളത്തിന് നാണക്കേടാണെന്നും സിദ്ദിഖ് പറഞ്ഞു. കെഎസ് യു ജില്ലാ പ്രസിഡന്‍റ് വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ജറിൽ ബോസ്, ലയണൽ മാത്യു, വി.ടി. സുരജ്, രമേശ് നന്പിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.