തോമസ് ചാണ്ടി മന്ത്രിയാകും: എ.കെ. ശശീന്ദ്രൻ
തോമസ് ചാണ്ടി മന്ത്രിയാകും: എ.കെ. ശശീന്ദ്രൻ
Thursday, March 30, 2017 12:40 PM IST
കോഴിക്കോട്: മന്ത്രിസ്ഥാനം രാജിവച്ചശേഷം മൂന്നുദിവസം തിരുവനന്തപുരത്തെ തിരക്കിട്ടചർച്ചകളും കൂടിക്കാഴ്ചകളും കഴിഞ്ഞ് എ.കെ.ശശീന്ദ്രൻ കോഴിക്കോട്ടെ സ്വന്തം വസതിയിൽഎത്തി. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് അദ്ദേഹം കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കുള്ള സ്കാനിയ ബസിലാണ് അദ്ദേഹം യാത്രതിരിച്ചത്. ഭാര്യ അനിതയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചുരുക്കം പ്രവർത്തകർമാത്രമാണ് അദ്ദേഹത്തെ കാത്ത് സ്റ്റാൻഡിൽ ഉണ്ടായിരുന്നത്. അവിടെനിന്ന് കാറിൽ സ്വന്തം വീട്ടിലേക്ക് പോയി.

ഫോണ്‍വിളി വിവാദത്തിൽ ജനങ്ങൾക്ക് കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തനിക്ക് സത്യസന്ധത തെളിയിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് രാജിവച്ചത്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയല്ല തന്‍റെ ലക്ഷ്യം. പൊതുസമൂഹത്തിന്‍റെ പിന്തുണ ലഭിച്ചുകഴിഞ്ഞു. അതിനു മാധ്യമങ്ങളാണ് സഹായിച്ചത്. ഇനി മണ്ഡലത്തിൽ സജീവമായിരിക്കും. എനിക്കും നിങ്ങൾക്കുമിടയിൽ ജീവിക്കേണ്ടതല്ലേ. എൻസിപിക്ക് മന്ത്രിയുണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട, അത് തോമസ് ചാണ്ടി തന്നെയായിരിക്കും. എന്നാൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചസ്ഥിതിക്ക് ഇനി ഒന്നും പറയുന്നില്ല. എല്ലാം കമ്മീഷനു മുന്നിൽ എത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രിയുടേതെന്നു കരുതപ്പെടുന്ന വിവാദ ഫോണ്‍സംഭാഷണം പുറത്തുവന്നതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. തുടർന്ന് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായും, സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായും ചർച്ച നടത്തി.

മുഖ്യമന്ത്രിയോട് തന്‍റെ നിലപാട് വ്യക്തമാക്കിയശേഷം പാർട്ടി യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഇനികുറച്ചുനാൾ കോഴിക്കോട്ടുതന്നെ ഉണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം ഇന്നലെ നൽകിയത്.
മന്ത്രി പെൺകെണിയിൽപ്പെട്ടതാണെന്ന സൂചന ശക്തമാകുന്ന സാഹചര്യത്തിൽ അന്വേഷണം പൂർത്തിയായാൽ അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യത ഏറെയാണ്. ശശീന്ദ്രൻ തെറ്റുകാരനല്ലെന്നു ബോധ്യപ്പെട്ടാൽ മന്ത്രിസ്ഥാനം തിരിച്ചുനൽകുമെന്ന് എൻസിപി ദേശീയ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.