ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് 10, യുഡിഎഫ് ഏഴ്, ബിജെപി ഒന്ന്
ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ്  10, യുഡിഎഫ് ഏഴ്, ബിജെപി ഒന്ന്
Wednesday, July 19, 2017 2:07 PM IST
തിരുവനന്തപുരം: ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പതിനെട്ട് തദ്ദേശ സ്വയംഭരണ വാർഡുകളിൽ എൽഡിഎഫ് 10 വാർഡുകളിലും യുഡിഎഫ് ഏഴിലും ബിജെപി ഒരു വാർഡിലും വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

എൽഡിഎഫ് വിജയിച്ച ജില്ല, വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം, എന്ന ക്രമത്തിൽ. പത്തനംതിട്ട- കോട്ടാങ്ങൽ- കോട്ടാങ്ങൽ കിഴക്ക്-എബിൻ ബാബു-102, കോട്ടയം- ഉദയനാപുരം-വാഴമന-രശ്മി-277, കല്ലറ- കല്ലറ പഴയപള്ളി- അർച്ചന രവീന്ദ്രൻ-89, പാമ്പാടി- നൊങ്ങൽ-റൂബി തോമസ്-21, തൃശൂർ-മാള- പതിയാരി-കെ.സി.രഘുനാഥൻ-221, പാലക്കാട്- കൊടുവായൂർ- ചാന്തിരുത്തി-സി.എം പത്മകൃഷ്ണൻ-224, മലപ്പുറം-എടക്കര-പള്ളിപ്പടി-എം.കെ.ചന്ദ്രൻ-6, വയനാട്-നൂൽപ്പുഴ- കല്ലുമുക്ക്- ഷീന-165, കണ്ണൂർ-തലശേരി ബ്ലോക്ക് പഞ്ചായത്ത്- ധർമടം- പി. സീമ -2249. മലപ്പുറം തലക്കാട് ഗ്രാമ പഞ്ചായത്തിലെ കാരയിൽ വാർഡിൽ നൂർജഹാൻ-77 വോട്ടിന്‍റെ ഭൂരിപക്ഷം നേടി യുഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്തു. തിരുവനന്തപുരം മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഊരുട്ടമ്പലം വാർഡിൽ ശ്രീമിഥുൻ (മനു) 26 വോട്ടിന്‍റെ ഭൂരിപക്ഷം നേടി എൽഡിഎഫിൽനിന്നു ബിജെപി സീറ്റ് പിടിച്ചെടുത്തു.

യുഡിഎഫ് വിജയിച്ച വാർഡുകൾ: തിരുവനന്തപുരം- അമ്പൂരി- അമ്പൂരി-പി.എസ്.നൈനാൻ-61, കണ്ണൂർ-പയ്യാവൂർ-ചമതച്ചാൽ- ജയൻ മല്ലിശേരി-312, മൂർക്കനാട്-കൊളത്തൂർ പലകപ്പറമ്പ്-കെ.പി. ഹംസ മാസ്റ്റർ-138, ആലപ്പുഴ- ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്- തൃക്കുന്നപ്പുഴ-ശ്രീകല-147, മലപ്പുറം- കോട്ടയ്ക്കൽ നഗരസഭ- ചീനംപുത്തൂർ-എം.ഗിരിജ-147, കോഴിക്കോട് -ഫറോക്ക് നഗരസഭ- കോട്ടപ്പാടം- ഇ.കെ. താഹിറ-156.
കാസർഗോഡ് നഗരസഭയിലെ കടപ്പുറം സൗത്ത് വാർഡിൽ എസ്. റഹ്‌ന 84 വോട്ടിന്‍റെ ഭൂരിപക്ഷം നേടി ബിജെപിയിൽ നിന്നു സീറ്റ് പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.