22,715 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
Monday, July 24, 2017 11:55 AM IST
പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിനായി മുഖ്യഅലോട്ട്മെന്‍റുകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റും പൂർത്തിയായപ്പോഴും 22,715 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. എല്ലാ ജില്ലകളിലും സീറ്റുകൾ ഒഴിവുണ്ട്. രണ്ടാമതൊരു സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുകൂടിയുള്ള ശ്രമത്തിലാണ് ഹയർ സെക്കൻഡറി വിഭാഗം. ഇതിനായുള്ള അപേക്ഷകൾ ഇന്നലെ വരെ സ്വീകരിച്ചിട്ടുണ്ട്.

മെറിറ്റ് സീറ്റിൽ മാത്രം 15,667 ഒഴിവുകളുണ്ട്. കമ്യൂണിറ്റി വിഭാഗത്തിൽ 2,965 സീറ്റുകളും സ്പോർട്സ് േ ക്വാട്ടയിൽ 4,083 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. മാനേജ്മെന്‍റ്, അൺഎയ്ഡഡ് സീറ്റുകൾ കൂടി ആകുന്പോൾ ഒഴിവുകൾ ഇനിയും വർധിക്കും. കുട്ടികളില്ലെന്ന കാരണത്താൽ സംസ്ഥാനത്തെ ചില ഹയർ സെക്കൻഡറി സ്കൂളുകൾക്കു ബാച്ചുകൾ നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. മുൻവർഷങ്ങളിൽ കൂടുതൽ സ്കൂളുകൾക്കു ബാച്ചുകൾ അനുവദിച്ചതും ആനുപാതികമായി സീറ്റുകൾ വർധിപ്പിച്ചതും ഒഴിവുകൾ കൂടാനിടയാക്കി.

ഏറ്റവും കൂടുതൽ ഒഴിവ് പത്തനംതിട്ട ജില്ലയിലാണ് 2,555 സീറ്റുകളാണ് പത്തനംതിട്ടയിൽ ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 1,884 സീറ്റുകൾ മെറിറ്റ് വിഭാഗത്തിലും 380 സീറ്റുകൾ കമ്യൂണിറ്റിയിലും 291 എണ്ണം സ്പോർട്സ് േക്വാട്ടായിലുമാണ്.

മറ്റു ജില്ലകളിലെ ഒഴിവുകൾ, മെറിറ്റ്, കമ്യൂണിറ്റി, സ്പോർട്സ് േേക്വാട്ട കണക്കിൽ.

തിരുവനന്തപുരം- 1256, 806, 126, 324
കൊല്ലം - 1273, 907, 66, 300
ആലപ്പുഴ - 1900, 1305, 258, 337
കോട്ടയം - 1955, 1233, 386, 336
ഇടുക്കി - 1384, 1077, 122, 185
എറണാകുളം - 2034, 1349, 272, 413
തൃശൂർ - 1670, 1009, 294, 367
പാലക്കാട് - 1652, 1165, 211, 276
കോഴിക്കോട് - 1610, 1104, 299, 207
മലപ്പുറം - 2068, 1663, 189, 216
വയനാട് - 556, 331, 123, 102
കണ്ണൂർ - 1723, 1076, 210, 437
കാസർഗോഡ് - 1079, 758, 29, 292 .

ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.