കെഇആർ ഭേദഗതി ശരിവച്ച കോടതിവിധിയിൽ ആശങ്ക: സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ
Friday, October 20, 2017 11:38 AM IST
കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ 2016 ഡിസംബർ മൂന്നിന് സർക്കാർ പുറപ്പെടുവിച്ച കെഇആർ ഭേദഗതി ഹൈക്കോടതി സിംഗിൾബഞ്ച് ശരിവച്ചതിൽ സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി.

ഭേദഗതിയിലെ ഭൂരിഭാഗം തീരുമാനങ്ങളും അംഗീകരിക്കപ്പെടുക വഴി അധ്യാപക നിയമനാംഗീകാരങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അധ്യാപക ബാങ്ക് സമയബന്ധിതമായി പുനഃക്രമീകരിച്ച് തീർപ്പാക്കുന്നതിന് ഗവൺമെന്‍റ് തയാറാകണം. ഗവൺമെന്‍റിന് കനത്ത സാന്പത്തികനഷ്ടം വരുത്തുന്ന അധ്യാപകബാങ്ക് നിർത്തലാക്കാനുള്ള സാധ്യതകൾ മുന്പിൽ നിൽക്കെ ഏകപക്ഷീയമായി പുറമെനിന്നുള്ള അധ്യാപകരെ എയ്ഡഡ് സ്കൂളുകൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയമനനിരോധനത്തിന് കളമൊരുങ്ങിയിരിക്കുകയാണ് സിംഗിൾബഞ്ച് ഉത്തരവിലൂടെ.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങളെ പരിഗണിക്കാതെയുള്ള കോടതിവിധിയിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ തനിമയും വ്യക്തിത്വവും ഹനിക്കുന്ന പ്രവണതകൾ വിലയിരുത്തപ്പെടേണ്ടതും ഈ അവകാശങ്ങൾക്കായുള്ള പോരാട്ടം ജനാധിപത്യ സംരക്ഷണത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ളതാണെന്നും യോഗം നിരീക്ഷിച്ചു.

കാലങ്ങളായി നിയമനാംഗീകാരം പ്രതീക്ഷിച്ചു കഴിയുന്ന നൂറുകണക്കിന് അധ്യാപകരെ കോടതിവിധി നിരാശരാക്കിയിരിക്കുകയാണ്. 1979നു ശേഷം അനുവദിക്കപ്പെട്ടതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ എല്ലാ നിയമനങ്ങളും ഗവൺമെന്‍റ് വരുതിയിലാക്കുന്നതിനുള്ള സാഹചര്യം ഭേദഗതി ശരിവയ്ക്കപ്പെട്ടതിലൂടെ സംജാതമായിരിക്കുന്നു. നിരന്തരാധ്വാനത്തിലൂടെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും ഗുണനിലവാരം വർധിപ്പിച്ചും കേരളത്തിലെ സാമാന്യ ജനതയുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ പ്രതിബദ്ധതയോടെ നിറവേറ്റുന്ന മാനേജ്മെന്‍റുകളെയും അധ്യാപക രക്ഷാകർത്താക്കളെയും ദോഷകരമായി ബാധിക്കുന്ന കെഇആർ ഭേദഗതി തിരുത്തപ്പെടേണ്ടതാണ്. 1979നു മുന്പുള്ള സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നതുമൂലം ഉണ്ടാകുന്ന അധിക തസ്തികകളും ഗവൺമെന്‍റ് നിയന്ത്രണത്തിലാക്കാനുള്ള അവസരവും ഭേദഗതിയിലൂടെ വന്നിരിക്കുകയാണ്.


എയ്ഡഡ് സ്കൂളുകൾക്ക് മെയിന്‍റനൻസ് ഗ്രാന്‍റ് ഉറപ്പുവരുത്തുന്നതിൽ ഗവൺമെന്‍റിന്‍റെ അടിയന്തരശ്രദ്ധ ഉണ്ടാവുക, ഗവൺമെന്‍റ് ഫണ്ട് നൽകുന്നതിനുള്ള ഏകപക്ഷീയ വ്യവസ്ഥകൾ ഒഴിവാക്കുക, ഹയർ സെക്കൻഡറി നിയമനങ്ങളിൽ ഗവൺമെന്‍റ് നോമിനിയെ ലഭിക്കുന്നതിനുള്ള അനാവശ്യകാലതാമസം ഒഴിവാക്കുക തുടങ്ങിയ പ്രതിസന്ധികൾ നിലനിൽക്കുകയാണ്. 2014-15, 2015-16 വർഷങ്ങളിൽ അനുവദിക്കപ്പെട്ട ഹയർസെക്കൻഡറി സ്കൂളുകളിലും അധിക ബാച്ചുകളിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ ഇതുവരെയും ഹയർസെക്കൻഡറി ഡിപ്പാർട്ട്മെന്‍റ് പൂർത്തീകരിച്ചിട്ടില്ല. ഈ സ്കൂളുകളുടെ തസ്തികകൾക്ക് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ കുട്ടികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ ഇളവു നല്കണം.

ലീവ് വേക്കൻസികളിലും അൺ ഇക്കണോമിക് സ്കൂളുകളിലും ദിവസ വേതന നിരക്കിൽ നിയമിക്കപ്പെടുന്നവർക്ക് കെടെറ്റ് നിർബന്ധമാണെന്ന തടസവാദം ഉന്നയിച്ച് നിയമനാംഗീകാരം നിരസിക്കുകയാണ്. ഇത്തരം പ്രതിസന്ധികൾക്ക് ഉടനടി പരിഹാരം കണ്ടെത്തേണ്ടത് പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനും അധ്യാപക സാന്നിധ്യത്തിനും അനിവാര്യമാണ്. പൊതുവിദ്യാലയങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് സമാനമനസ്കരുമായി യോജിച്ച് പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. കെഇആർ ഭേദഗതിയെ നിയമപരമായും വിദ്യാലയ സംരക്ഷണ ലക്ഷ്യത്തോടെയും നേരിടാൻ അസോസിയേഷൻ തീരുമാനിച്ചു.

യോഗത്തിൽ പ്രസിഡന്‍റ് റവ.ഡോ. വർക്കി ആറ്റുപുറത്ത്, ജനറൽ സെക്രട്ടറി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ, കെസിബിസി എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരുവേലിക്കൽ, കതോലിക്കേറ്റ് എം.ഡി. സ്കൂൾസ് മാനേജർ ഫാ. മോഹൻ ജോസഫ്, ഫാ. മാത്യു നടമുഖത്ത്, ഫാ. ജയിംസ് ചെല്ലങ്കോട്ട്, ഫാ. ബെർക്കുമാൻസ് കുന്നുംപുറം, സിസ്റ്റർ പുഷ്പലത സിഎംസി, ഫാ. ഫെലിക്സ് ചുള്ളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.