94-ലും കർമനിരതനായി വി.എസ്
94-ലും കർമനിരതനായി വി.എസ്
Friday, October 20, 2017 12:45 PM IST
തിരുവനന്തപുരം : സമരപോരാട്ടം കൊണ്ടു രാഷ്‌ട്രീയ കേരളത്തിൽ ചിരപ്രതിഷ്ഠ നേടിയ മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ 94-ാം ജന്മദിനത്തിലും കർമനിരതൻ. പ്രത്യേക പിറന്നാൾ ആഘോഷമൊന്നുമില്ലായിരുന്നെങ്കിലും പതിവുപോലെ ഇന്നലെയും മാധ്യമപ്രവർത്തകർക്കിടയിലായിരുന്നു വി.എസിന്‍റെ കേക്ക് മുറിക്കലും പിന്നീടുള്ള പാൽപായസ വിതരണവും.

മകൻ വി.എ. അരുണ്‍കുമാറും മകൾ ഡോ. ആശയും പിറന്നാൾ ദിനത്തിൽ അദ്ദേഹത്തോടൊപ്പം കവടിയാർ ഹൗസിൽ ഉണ്ടായിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ത്രിപുര മുഖ്യമന്ത്രി മണിക്സർക്കാർ, പാർട്ടി നേതാക്കളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ, എം.പി. വീരേന്ദ്രകുമാർ തുടങ്ങിയവർ വി.എസിനു പിറന്നാൾ ആശംസ നേർന്നു.


രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ പതിവു നടത്തത്തിൽ മാറ്റമുണ്ടായില്ല.
വൈകുന്നേരം പ്രസ്ക്ലബിൽ പുസ്തക പ്രകാശനമായിരുന്നു അദ്ദേഹം പങ്കെടുത്ത ഏക ചടങ്ങ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.