ടി.പി. സെൻകുമാറിനെ നിയമിക്കേണ്ടെന്നു കേന്ദ്രം
ടി.പി. സെൻകുമാറിനെ  നിയമിക്കേണ്ടെന്നു കേന്ദ്രം
Friday, October 20, 2017 1:25 PM IST
തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി തത്കാലം നിയമിക്കേണ്ടതില്ലെന്നു കേന്ദ്രസർക്കാർ. സെൻകുമാറിനെതിരേയുള്ള കേസുകളും പരാതികളും തീർന്ന ശേഷം അദ്ദേഹത്തിന്‍റെ നിയമനം പരിഗണിച്ചാൽ മതിയെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്‍റെ തീരുമാനം കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചു.

എന്നാൽ, സെൻകുമാറിനൊപ്പം കെഎടി അംഗങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി. സോമസുന്ദരത്തെ ട്രൈബ്യൂണലിൽ നിയമിക്കാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചതായും കേന്ദ്ര പഴ്സണേൽ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി കെ. ശ്രീനിവാസ്, സംസ്ഥാന ഭരണ പരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് അയച്ച കത്തിൽ അറിയിച്ചു.

സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്ന കേസിലും വ്യാജരേഖ ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിലും സെൻകുമാറിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. തനിക്കെതിരേയുള്ള കേസുകൾ അന്യായമാണെന്നു ചൂണ്ടിക്കാണിച്ചുള്ള സെൻകുമാറിന്‍റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.


ഡിജിപി ആയിരിക്കേ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സെൻകുമാർ സ്വീകരിച്ച ഉറച്ച നിലപാട് അദ്ദേഹത്തെ സിപിഎമ്മി ലെ കണ്ണൂർ ലോബിയുടെ കണ്ണിലെ കരടാക്കിയിരുന്നു. ഇടതുസർക്കാർ അധികാരത്തിലെത്തിയ ഉടൻ അദ്ദേഹത്തെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കി. എന്നാൽ, സുപ്രീംകോടതിയിൽ പോയി സെൻകുമാർ സംസ്ഥാന പോലീസ് മേധാവിയുടെ കസേരയിൽ മടങ്ങിയെത്തി.

ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട പാനൽ തെരഞ്ഞെടുത്ത കെഎടി അംഗങ്ങളുടെ പട്ടിക അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആറുമാസത്തോളം തടഞ്ഞുവച്ചിരുന്നു. പിന്നീട് സെൻകുമാറിന്‍റെ നിയമനത്തിൽ വിയോജനക്കുറിപ്പു രേഖപ്പെടുത്തിയാണു സംസ്ഥാന സർക്കാർ ഗവർണർക്കു കൈമാറിയത്. നിയമനം ഗവർണർ അംഗീകരിച്ചു പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.