തിക്കുറിശി ഫൗണ്ടേഷൻ ടെലിവിഷൻ അവാർഡ്
Saturday, October 21, 2017 11:53 AM IST
തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷന്‍റെ പതിനൊന്നാമത് ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി റോണ്‍സണ്‍ വിൻസെന്‍റും (ഭാര്യ-ഏഷ്യാനെറ്റ്) മികച്ച നടിയായി മേഘ്നയും (ചന്ദനമഴ-ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സീരിയൽ- സീത (ഫ്ളവേഴ്സ്), മികച്ച സംവിധായകൻ- ആദിത്യൻ (വാനന്പാടി, ഏഷ്യാനെറ്റ്), കാമറാമാൻ- രാജീവ് മങ്കൊന്പ് (ചാവറയച്ചൻ, ഫ്ളവേഴ്സ്), സഹനടൻ-കെപിഎസി സജി(സാഗരം സാക്ഷി, സൂര്യ ടിവി), സഹനടി-വിജയകുമാരി(ജാഗ്രത, അമൃത ടിവി), നെഗറ്റീവ് റോൾ(മെയിൽ)-ഷാനവാസ് (സീത, ഫ്ളവേഴ്സ്), നെഗറ്റീവ് റോൾ(ഫീമെയിൽ)-ശ്രുതി (നോക്കെത്താദൂരത്ത് -മഴവിൽ മനോരമ), ബാലനടൻ-ലെസ്വിൻ (പരസ്പരം, ഏഷ്യാനെറ്റ്), ബാലനടി-ജലീന സോന (വാനന്പാടി, ഏഷ്യാനെറ്റ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


ഗിരീശൻ ചാക്ക സംവിധാനം ചെയ്ത ‘മനുഷ്യൻ’ മികച്ച ഷോർട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷോർട്ട് ഫിലിം ഡയറക്ടർ ബിൻയാമിൻ (ഇവർക്ക് സമയമില്ല), മികച്ച ഡോക്യുമെന്‍ററി ‘ദി ക്യൂൻ ഓഫ് ട്രാവൻകൂർ’(സുധീഷ് ഘോഷ്) എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. റിട്ട. ജസ്റ്റീസ് ഡി. ശ്രീദേവി ചെയർപേഴ്സണും രാമചന്ദ്രബാബു, രാജൻ വി. പൊഴിയൂർ എന്നിവർ അംഗങ്ങളുമായ സമിതിയാണു പുരസ്കാര നിർണയം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.