അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസറെ സ്ഥലംമാറ്റി
Saturday, October 21, 2017 12:56 PM IST
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്നുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ വെള്ളിയാഴ്ച താറുമാറായ സംഭവത്തിൽ സെൻട്രൽ ഡിപ്പോയിലെ അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ ജയചന്ദ്രനെ സ്ഥലംമാറ്റി. പാപ്പനംകോട് ഡിപ്പോയിലേക്കാണു മാറ്റിയത്.

കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്നു കാട്ടിയാണു സ്ഥലംമാറ്റം. പകരം നെയ്യാറ്റിൻകര ഡിപ്പോയിലെ ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസറായ സാമിനെ സെൻട്രൽ ഡിപ്പോയിൽ നിയമിച്ചു. യഥാസമയം ജോലിക്കു ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേയും നടപടി ഉണ്ടാകുമെന്നാണു വിവരം.

ദീർഘദൂര സർവീസുകൾ താറുമാറായതിനെത്തുടർന്ന് വെള്ളിയാഴ്ച അധികൃതരും യാത്രക്കാരും തമ്മിൽ മണിക്കൂറുകളോളം വാക്കേറ്റം നടന്നിരുന്നു. ഒടുവിൽ ബസ് പിടിച്ചെടുത്തു യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ദീർഘദൂര ബസുകളിൽ വ്യാപകമാക്കിയിരുന്നു.


ഈ സംവിധാനത്തോടു ജീവനക്കാർ താൽപര്യം കാട്ടാതെ മാറിനിന്നതിനെത്തുടർന്നായിരുന്നു വെള്ളിയാഴ്ച തന്പാനൂരിൽനിന്നുമുള്ള ദീർഘദൂര സർവീസുകൾ താറുമാറായത്. ഇതോടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അവധിക്കു നാട്ടിലേക്കു പോകാനെത്തിയ യാത്രക്കാർ പെരുവഴിയിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.