കെ-ടെറ്റിൽ കുരുങ്ങി എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനം തടസപ്പെടുന്നു
Sunday, October 22, 2017 11:45 AM IST
ച ങ്ങനാശേരി: 2017-18 അധ്യയനവർഷത്തെ അധ്യാപക നിയമനങ്ങൾ സെപ്റ്റംബർ 28നകം തീർപ്പാക്കണം എന്ന ഡിപിഐയുടെ തീരുമാനപ്രകാരമുള്ള സർക്കുലർ കെടെറ്റിന്‍റെ പേരിൽ നടപ്പാകാതെ വൈകുന്നു. നിരവധി അധ്യാപകരുടെ നിയമനം പ്രതിസന്ധിയിലായി. 2018 മാർച്ച് 31 വരെ കെ-ടെറ്റ് പരീക്ഷ എഴുതാൻ സർക്കാർ കാലാവധി നീട്ടിയിട്ടുണ്ട്. എന്നാൽ, കെ-ടെറ്റ് പരീക്ഷ അധ്യാപക നിയമനത്തിനു തടസമായിരിക്കുകയാണ്.

കഴിഞ്ഞ സെപ്റ്റംബർ ഏഴിനിറങ്ങിയ ഡിപിഐയുടെ സർക്കുലറിൽ കെഇആർ മാനദണ്ഡമനുസരിച്ചു നിയമനം നടത്തണമെന്നാണു നിർദേശിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും എഇഒ, ഡിഇഒ, ഉദ്യോഗസ്ഥർക്കു ഡിപിഐ തലത്തിൽ നടത്തിയ ക്ലാസിൽ ടെറ്റ് ഇല്ലാത്തവരുടെ നിയമനങ്ങൾ തത്കാലത്തേക്കു മാറ്റിവയ്ക്കാനാണു നിർദേശിച്ചിരിക്കുന്നത്. 2017-18 വർഷ ത്തിൽ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ടവർക്കും കഴിഞ്ഞ വർഷങ്ങളിൽ നിയമനാംഗീകാരം നൽകാൻ സർക്കാർ ഇറക്കിയ കെ ടെറ്റ് എക്സ്റ്റൻഷൻ ഓർഡർ നൽകാൻ അവകാശമുണ്ടെന്നിരിക്കെയാണ് തങ്ങളോട് അനീതി കാട്ടുന്നതെന്നാണ് നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർ അഭിപ്രായപ്പെടുന്നത്. സർക്കാർ സ്കൂളുകളിൽ ടെറ്റില്ലാത്ത അധ്യാപകർക്ക് ഈവർഷം നിയമനം നൽകി ശന്പളം നൽകിയതായും നിയമനം ലഭിക്കാത്ത അധ്യാപകർ ചൂണ്ടിക്കാട്ടി.


എല്ലാ അധ്യാപക സംഘടനകളും കെ ടെറ്റ് ഇളവ് നൽകണമെന്നു വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം പരിഗണിക്കുന്നതു വൈകുകയാണ്. കാലതാമസം കൂടാതെ നിയമനാംഗീകാരം നൽകാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നു നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.