കോട്ടയം മെഡിക്കൽ കോളജിന് ഒമ്പതുകോടിയുടെ ഭരണാനുമതി
Monday, October 23, 2017 12:52 PM IST
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിന്‍റെ അംഗീകാരവുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച കുറവുകള്‍ പരിഹരിക്കാനായി ഒമ്പതുകോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളജിന്‍റെ വികസനത്തിനായി സി.ടി സ്കാൻ , റസ്പിറേറ്ററി ഐസിയു , ന്യൂറോ സർജറി ഐസിയു, നിയോ നേറ്റോളജി ഐസിയു, ട്രോമാ കെയർ യൂണിറ്റ് നവീകരണം, ഡയാലിസിസ് ഉപകരണങ്ങള്‍, ഓർത്തോ ഡിപ്പാർട്ട്മെന്‍റിലേക്കായി സിയാം മെഷീൻ, ഗൈനക്കോളജി ഡിപ്പാർട്ട്മെന്‍റിലേക്കായി ഉപകരണങ്ങള്‍ മുതലായവയ്ക്കായാണ് തുക വിനിയോഗിക്കുക. ഇതോടെ കോട്ടയം മെഡിക്കൽ കോളജിന്‍റെ അംഗീകാരം സംബന്ധിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകളേയും മികവിന്‍റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.