അധ്യാപക നിയമന അംഗീകാരം: പ്രതിഷേധം ശക്തമാക്കുമെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
Monday, October 23, 2017 12:52 PM IST
കൊച്ചി: അധ്യാപകരുടെ നിയമനാംഗീകാരം, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനം, യോഗ്യതാനിർണയ പരീക്ഷ സംബന്ധിച്ച ആശങ്കകൾ എന്നീ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ ആലപ്പുഴയിൽ സമാപിച്ച കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ദ്വിദിന നേതൃത്വക്യാന്പ് തീരുമാനിച്ചു.

സംസ്ഥാനത്ത് ആയിരക്കണക്കിന് അധ്യാപകർ നിയമനാംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 1979-നു ശേഷം സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ മുഴുവൻ നിയമനങ്ങളും 1979-നു മുന്പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളിലെ 50 ശതമാനം നിയമനങ്ങളും ഫലത്തിൽ സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ വിദ്യാഭ്യാസാവകാശങ്ങളുടെ ധ്വംസനമാണിത്. അധ്യാപകരുടെ ബ്രോക്കണ്‍ സർവീസ് പെൻഷനു പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവായിട്ടും ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഹയർസെക്കൻഡറി മേഖലയിൽ ഒരു ബാച്ചിന് ഉണ്ടായിരിക്കേണ്ട മിനിമം കുട്ടികളുടെ എണ്ണം 25ൽ നിന്നും 50 ആയി വർധിപ്പിച്ചു. അധ്യാപക യോഗ്യതനിർണയപരീക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല.

നിരവധി വർഷങ്ങളായി സർവീസിലുള്ള അധ്യാപകർക്കു പ്രമോഷൻ ലഭിക്കുന്പോൾ വീണ്ടും യോഗ്യതാനിർണയ പരീക്ഷ എഴുതണമെന്ന സർക്കാർ ഉത്തരവ് പ്രതിഷേധാർഹമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുന്പോഴും ആയിരക്കണക്കിന് അധ്യാപകർക്ക് നിയമനാംഗീകാരം പോലും നൽകാതെ അസംതൃപ്തരായ അധ്യാപകസമൂഹത്തെ സൃഷ്ടിക്കുന്നതു വിരോധാഭാസമാണെന്നും ടീച്ചേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി.


പ്രതിഷേധപരിപാടികളുടെ ഭാഗമായി ഡിപിഐ ഓഫീസിനു മുന്പിൽ അധ്യാപകരുടെ ഏകദിന ഉപവാസസമരം നടത്തും. നവംബറിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ സമ്മേളനങ്ങൾ സംഘടിപ്പിക്കും. സർക്കാർ അനുകൂലമായ നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ ജനുവരിയിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്താനും തീരുമാനിച്ചു.

ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, ഫാ. രാജു കളത്തിൽ, സംസ്ഥാന സെക്രട്ടറി ജോഷി വടക്കൻ, ട്രഷറർ ജോസ് ആന്‍റണി എന്നിവർ പ്രസംഗിച്ചു. എം. ആബേൽ, ഡി.ആർ ജോസ്, ഷാജി മാത്യു, സിബി വലിയമറ്റം, മാത്യു ജോസഫ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.