റിസോർട്ട്: കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതു കോടതിയലക്ഷ്യമെന്നു കമ്പനി
Monday, October 23, 2017 1:12 PM IST
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിൽ തുടരവേ ആലപ്പുഴ ജില്ലാ കളക്ടർ അന്വേഷണം നടത്തിയതും റിപ്പോർട്ട് സമർപ്പിച്ചതും കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി വാട്ടർ വേൾഡ് ടൂറിസം കമ്പനി എംഡി മാത്യു ജോസഫ് റവന്യു സെക്രട്ടറിക്കു കത്ത് നൽകി. റിപ്പോർട്ടിന്‍റെ പകർപ്പ് തങ്ങൾക്കു ലഭ്യമാക്കണമെന്നും തങ്ങളുടെ ഭാഗം കേൾക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന മാർത്താണ്ഡം കായൽ കൈയേറ്റം, നീർച്ചാൽ നിക ത്തൽ, വലിയകുളം സീറോ ജെട്ടി റോഡ് റിസോർട്ടിനായി ഉപയോഗിക്കൽ എന്നീ വിഷയങ്ങളിൽ കളക്ടർ നടത്തിയ അന്വേഷണം നിയമവിരുദ്ധവും അനാവശ്യവുമാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിൽ ജില്ലാ കളക്ടർ കൈക്കൊണ്ട നടപടികൾ കോടതിയലക്ഷ്യവും കോടതി നടപടികളോടുള്ള അവഹേളനവുമാണ്.

മേൽപ്പറഞ്ഞ ആരോപണങ്ങളിൽ ജില്ലാ കളക്ടർക്കും വിശദമായ വിശീകരണം നൽകിയിരുന്നതാണ്. ഈ വിഷയങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ രണ്ടാമതൊരു അന്വേഷണം നടത്തുന്നത് കോടതിയലക്ഷ്യമാണെന്നു കളക്ടറുടെ ഹിയറിംഗിൽ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ തങ്ങൾക്കു കളക്ടറുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങൾ കളക്ടറുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ കളക്ടർ അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമായി റവന്യു സെക്രട്ടറിക്കു കൈമാറുകയായിരുന്നു. ഇപ്പോൾ കളക്ടറുടെ റിപ്പോർട്ട് എന്ന പേരിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കോടതി വ്യവഹാരങ്ങൾക്ക് എതിരായി മാറുമെന്നും കമ്പനി എംഡി മാത്യു ജോസഫ് ചൂണ്ടിക്കാട്ടി.


ജില്ലാ കളക്ടറുടെ റിപ്പോർട്ടുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ പകർപ്പ് വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കു നൽകണമെന്നു റവന്യു സെക്രട്ടറിയോട് അഭ്യർഥിച്ചിട്ടുണ്ട്. തങ്ങളോട് വിശദീകരണം ചോദിച്ചതിനുമുപരി വിഷയങ്ങളിൽ പ്ര സ്തുത റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിൽ അതിൽ തങ്ങളുടെ വിശദീകരണം തേടണമെന്നും ഇക്കാര്യത്തിൽ തങ്ങൾക്കു സാമാന്യ നീതിയും നിയമപരിരക്ഷയും ഉറപ്പാക്കണമെന്നും വാട്ടർ വേൾഡ് എംഡി മാത്യു ജോസഫ് റവന്യു സെക്രട്ടറിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.