സി.പി. ഉദയഭാനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ: ജഡ്ജി പിന്മാറി
സി.പി. ഉദയഭാനുവിന്‍റെ  മുൻകൂർ ജാമ്യാപേക്ഷ: ജഡ്ജി പിന്മാറി
Monday, October 23, 2017 1:23 PM IST
കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ മുതിർന്ന അഭിഭാഷകൻ സി.പി. ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. മുൻകൂർ ജാമ്യാപേക്ഷ ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. അതുവരെ കേസിൽ അറസ്റ്റ് പാടില്ലെന്നും ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

ഇന്നലെ പ്രോസിക്യൂഷന്‍റെയും കേസിൽ കക്ഷി ചേർന്ന രാജീവിന്‍റെ മകനുവേണ്ടി ഹാജരായ അഭിഭാഷകന്‍റെയും വാദത്തിനിടെയാണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറിയത്.

ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തി മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. അന്വേഷണത്തിന്‍റെ രണ്ടാം ദിവസം മുതൽ ഹർജി നിലവിലുണ്ടെന്നും തീർപ്പാക്കാൻ വൈകരുതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.


ഇതിനിടെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കാൻ വൈകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്ക രാജീവിന്‍റെ മകൻ അഖിലിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പ്രകടിപ്പിച്ചു. പ്രോസിക്യൂഷനും അഖിലിന്‍റെ അഭിഭാഷകനും ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് ഒഴിയുന്നതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ 30നാണ് ചാലക്കുടിയിൽ രാജീവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.