മലപ്പുറം സ്‌ഫോടനം: രണ്ടു പ്രതികള്‍ക്കു ജാമ്യം
Monday, October 23, 2017 1:23 PM IST
മഞ്ചേരി: മലപ്പുറം കളക്‌ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്‌ഫോടനം നടത്തിയെന്ന കേസിലെ രണ്ടു പ്രതികള്‍ക്ക് മഞ്ചേരി യുഎപിഎ സ്‌പെഷല്‍ കോടതി ജാമ്യം അനുവദിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തമിഴ്‌നാട് മധുര സ്വദേശികളായ ആറാം പ്രതി 124 ശിവകാമി സ്ട്രീറ്റ് അബുബക്കര്‍(40), ഏഴാം പ്രതി ഈസ്റ്റ് വേളി സിക്‌സ്ത് സ്ട്രീറ്റ് ഖാഇദേമില്ലത്ത് നഗര്‍ അബ്ദുള്‍ റഹ്‌മാന്‍(27) എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.

2002ല്‍ തീവ്രവാദിയായ ഇമാം അലി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരം ചെയ്യുന്നതിനായി 2004ല്‍ രൂപവത്കരിച്ച അല്‍മുത്തഖീം ഫോഴ്‌സ് എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു ഇരുവരും. കേസിലെ അഞ്ചാം പ്രതി കെ. പുത്തൂര്‍ ആത്തിക്കുളം മുഹമ്മദ് അയ്യൂബി(25) ന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി 26ലേക്കു മാറ്റിവച്ചു.

2016 നവംബര്‍ ഒന്നിനു ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകളാണ് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.

ബെയ്‌സ് മൂവ്‌മെന്‍റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദി ഭീകരസംഘടനയിലെ അംഗങ്ങളായ പ്രതികള്‍ക്കെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്നും രാജ്യത്തിന്‍റെ സുപ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതിനും രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്നതിനും കേസുണ്ട്. സ്‌ഫോടനത്തില്‍ മലപ്പുറം എസ്‌ഐ ബി.എസ്. ബിനുവാണ് എക്‌സ്‌പ്ലോസീവ് ആക്ട് അടക്കം വിവിധ വകുപ്പുകളില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തത്. മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. സലീമാണ് കേസന്വേഷണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.