പി.എച്ച്. കുര്യനെ മാറ്റണമെന്നു സിപിഐ
പി.എച്ച്. കുര്യനെ മാറ്റണമെന്നു സിപിഐ
Monday, October 23, 2017 1:33 PM IST
തിരുവനന്തപുരം: റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ എത്രയും വേഗം മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു സിപിഐ കത്തു നൽകി. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ ആവശ്യപ്രകാരമാണു പാർട്ടി നേതൃത്വം കത്ത് നൽകിയത്.

കോഴിക്കോട്ടെ ചെമ്പനോടയിൽ കരം അടയ്ക്കാനാകാതെ കർഷകൻ ജീവനൊടുക്കിയ വിഷയത്തിൽ മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ കുര്യൻ തയാറായില്ല എന്നാണ് ആരോപണം.

കർഷകന്‍റെ ആത്മഹത്യയിൽ സർക്കാർ ഏറെ പഴി കേൾക്കേണ്ടി വന്നു. ഈ വിഷയത്തിലാണു മന്ത്രിയും അഡീഷണൽ ചീഫ് സെക്രട്ടറിയും തമ്മിൽ തെറ്റുന്നത്. യുഎഇ കോണ്‍സുലേറ്റിനു തിരുവനന്തപുരത്തു ഭൂമി അനുവദിച്ച കാര്യം മന്ത്രിയോട് ആലോചിക്കാതെ കുര്യൻ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചതും പിന്നീട് ഇതു മന്ത്രിസഭയിൽ വന്നതും ഇരുവരും തമ്മിലുള്ള അകൽച്ചയ്ക്ക് ആക്കംകൂട്ടി. കുര്യനെ വകുപ്പിന്‍റെ മേധാവിയായി വച്ചുകൊണ്ട് ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്നും എത്രയും വേഗം മാറ്റണമെന്നുമാണു സിപിഐ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.