കൗതുകം വിടർത്തി സംസ്ഥാന ശാസ്ത്രമേള; ശാസ്ത്രമേളകൾ ജനകീയമാവണം- മന്ത്രി
കൗതുകം വിടർത്തി സംസ്ഥാന ശാസ്ത്രമേള; ശാസ്ത്രമേളകൾ ജനകീയമാവണം- മന്ത്രി
Friday, November 24, 2017 3:07 PM IST
കോഴിക്കോട്: ശാസ്ത്രോത്സവങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കണ്ടുപിടിത്തങ്ങൾ കേവലം ബൗദ്ധികതലത്തിൽ മാത്രം ഒതുങ്ങിപ്പോവാനുള്ളതല്ല. അത് സാമൂഹികമായ ഇടപെടലുകളിലൂടെ ജനകീയമാവണം. അതാണ് ഈ രംഗത്ത് സർക്കാർ ഉദ്ദേശിക്കുന്ന മാറ്റമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സംസ്ഥാന ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കണ്ടുപിടിത്തങ്ങൾക്ക് കേരളത്തിന്‍റെ  സമ്മാനമായി കൈരളി അവാർഡ് നൽകുമെന്ന് മന്ത്രി പറഞ്ഞു.

സോളാറിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാം

കോഴിക്കോട്: സോളാറിന്‍റെ കാര്യക്ഷമത വർധിപ്പിക്കുക എന്ന ആശയവുമായാണ് കൊല്ലത്തെ മഞ്ഞക്കാല ഐജിഎം ജിവിഎച്ച് എസ്എസിലെ റോബിന്‍ റോയും എസ്. അതുലും ഓട്ടോമാറ്റിക്ക് സോളാര്‍ ട്രാക്കിംഗ് സിസ്റ്റം എന്ന ആശയത്തിന് രൂപംനല്‍കിയത്. സോളാര്‍ പാനലിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റ് ഡിപെന്‍റഡ് റെസിസ്റ്ററിന്‍റെ സഹായത്തോടെ പാനലുകള്‍ സൂര്യകാന്തിപൂവ് പോലെ സൂര്യന്‍റെ ദിശാമാറ്റത്തിനനുസരിച്ച് സൂര്യനു നേരേ നീങ്ങും. ഇതിലൂടെ സോളാറിന്‍റെ പവര്‍ അഥവാ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും. പാനലിനു താഴെ ഘടിപ്പിച്ച ഗിയർ മോട്ടോറാണ് ഇതിന്‍റെ ചലനത്തെ നിയന്ത്രിക്കുന്നത്.

സ്‌പെഷല്‍ ബയോഗ്യാസ് പ്ലാന്‍റ്

കോഴിക്കോട്: ബയോഗ്യാസ് പ്ലാന്‍റുകള്‍ എന്നത് പുതിയ ആശയമല്ല. എന്നാല്‍ കൊല്ലം ജില്ലയിലെ പുത്തൂര്‍ പവിത്രേശ്വരത്തെ കെഎന്‍എന്‍എം വിഎച്ച്എസ്എസിലെ അനന്തുസത്യന്‍, എ. ആര്‍. റിത്വിക്, ബി.പി. ഹരി എന്നീ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ബയോഗ്യാസ് പ്ലാന്‍റിന് ചില പ്രത്യേകതകളുണ്ട്. സാധാരണ ബയോഗ്യാസ് പ്ലാന്‍റുകള്‍ അടുക്കളയ്ക്കു സമീപത്തു മാത്രമേ സ്ഥാപിക്കാന്‍ സാധിക്കൂവെന്നതിനാൽ ഈച്ചയുടെ ശല്യം കൂടുതലായിരിക്കും.

എന്നാല്‍ ഇവരുടെ ഈ ബയോഗ്യാസ് പ്ലാന്‍റ് അടുക്കളയില്‍ നിന്നു 30 മീറ്റര്‍വരെ അകലത്തില്‍ സ്ഥാപിക്കാന്‍ കഴിയും. മാത്രമല്ല, ഇത് സ്ഥാപിക്കാൻ നാലടി സ്ഥലം മാത്രം മതി. വീട്ടിലോ, ഫ്ലാറ്റിലോ, ടെറസിലോ പ്ലാന്‍റ് സ്ഥാപിക്കാം. ഈ പ്രത്യേകതകള്‍ തന്നെയാണ് ഇവര്‍ക്ക് ആറ് വര്‍ഷമായി മേളകളിൽ ഒന്നാം സ്ഥാനം ലഭിക്കാനുള്ള കാരണവും. ഇത് ഉപയോഗിക്കുന്നതിലൂടെ 40 ശതമാനത്തിലധികം എല്‍പിജി ലാഭിക്കാൻ സാധിക്കും. ഈയൊരു പ്ലാന്‍റ് നിര്‍മിക്കാൻ 10,000 രൂപയോളമാണ് ചെലവ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ബയോഗ്യാസ് പ്ലാന്‍റ്ഇവരുടെ ‘സ്‌പെഷൽ പ്രോഡക്റ്റാണ്’.

മാര്‍ക്കറ്റുകളില്‍ ലഭ്യമല്ലാത്ത ഇത് ഇതിനകം ഇരുന്നുറിൽപരം വീടുകളില്‍ ഇവര്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ഒരു ദിവസം രണ്ട് മുതല്‍ അഞ്ച് കിലോ വരെ ജൈവ ഗാര്‍ഹിക മാലിന്യം ഇതില്‍ സംസ്‌കരിക്കാന്‍ സാധിക്കും. അതായത് ദിവസവും ഒരു മണിക്കൂര്‍ കത്തിക്കാനുള്ള പാചകവാതകം. എല്‍പിജിയുടെ വിലയും ഗാര്‍ഹിക മാലിന്യപ്രശ്‌നവും ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഇവർ വിശദീകരിച്ചു.

ഡെസ്ക്കും ബെഞ്ചും നിർമിച്ച് കുട്ടി മരപ്പണിക്കാർ

കോഴിക്കോട്: ബയോഗ്യാസ് പ്ലാന്‍റുകള്‍ എന്നത് പുതിയ ആശയമല്ല. എന്നാല്‍ കൊല്ലം ജില്ലയിലെ പുത്തൂര്‍ പവിത്രേശ്വരത്തെ കെഎന്‍എന്‍എം വിഎച്ച്എസ്എസിലെ അനന്തുസത്യന്‍, എ. ആര്‍. റിത്വിക്, ബി.പി. ഹരി എന്നീ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ബയോഗ്യാസ് പ്ലാന്‍റിന് ചില പ്രത്യേകതകളുണ്ട്. സാധാരണ ബയോഗ്യാസ് പ്ലാന്‍റുകള്‍ അടുക്കളയ്ക്കു സമീപത്തു മാത്രമേ സ്ഥാപിക്കാന്‍ സാധിക്കൂവെന്നതിനാൽ ഈച്ചയുടെ ശല്യം കൂടുതലായിരിക്കും. എന്നാല്‍ ഇവരുടെ ഈ ബയോഗ്യാസ് പ്ലാന്‍റ് അടുക്കളയില്‍ നിന്നു 30 മീറ്റര്‍വരെ അകലത്തില്‍ സ്ഥാപിക്കാന്‍ കഴിയും. മാത്രമല്ല, ഇത് സ്ഥാപിക്കാൻ നാലടി സ്ഥലം മാത്രം മതി. വീട്ടിലോ, ഫ്ലാറ്റിലോ, ടെറസിലോ പ്ലാന്‍റ് സ്ഥാപിക്കാം. ഈ പ്രത്യേകതകള്‍ തന്നെയാണ് ഇവര്‍ക്ക് ആറ് വര്‍ഷമായി മേളകളിൽ ഒന്നാം സ്ഥാനം ലഭിക്കാനുള്ള കാരണവും. ഇത് ഉപയോഗിക്കുന്നതിലൂടെ 40 ശതമാനത്തിലധികം എല്‍പിജി ലാഭിക്കാൻ സാധിക്കും. ഈയൊരു പ്ലാന്‍റ് നിര്‍മിക്കാൻ 10,000 രൂപയോളമാണ് ചെലവ്.


എന്നാല്‍ ഇത്തരത്തിലുള്ള ഒരു ബയോഗ്യാസ് പ്ലാന്‍റ്ഇവരുടെ ‘സ്‌പെഷൽ പ്രോഡക്റ്റാണ്’. മാര്‍ക്കറ്റുകളില്‍ ലഭ്യമല്ലാത്ത ഇത് ഇതിനകം ഇരുന്നുറിൽപരം വീടുകളില്‍ ഇവര്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ഒരു ദിവസം രണ്ട് മുതല്‍ അഞ്ച് കിലോ വരെ ജൈവ ഗാര്‍ഹിക മാലിന്യം ഇതില്‍ സംസ്‌കരിക്കാന്‍ സാധിക്കും. അതായത് ദിവസവും ഒരു മണിക്കൂര്‍ കത്തിക്കാനുള്ള പാചകവാതകം. എല്‍പിജിയുടെ വിലയും ഗാര്‍ഹിക മാലിന്യപ്രശ്‌നവും ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഇവർ വിശദീകരിച്ചു.

മലിനീകരണം തടയാന്‍ സോളാര്‍ ബൈക്ക്

കോഴിക്കോട്: പരിസ്ഥിതി മലിനീകരണം തടയാന്‍ വൈദ്യുത വാഹനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിലും മികവേറിയ സൗരോർജ ബൈക്ക് ആണ് അടിമാലി എസ്എന്‍ഡിപി വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നിഖില്‍ സി. പോളും അന്‍വര്‍ ഫുസൈലിയും രൂപകല്പനചെയ്തത്. സൗരോർജ പാനലില്‍നിന്നാണ് ഓടുന്നതിനുള്ള ഊർജം ലഭിക്കുന്നത്. 12 വോള്‍ട്ട് 20 എഎംപിയുടെ നാല് ബാറ്ററികളിലാണ് ബൈക്ക് ഓടുന്നത്. മണിക്കൂറിൽ 35 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഇതുസഞ്ചരിക്കും. രാത്രികാലങ്ങളിൽ ബാറ്ററിയുടെ ശേഖരിച്ച ചാർജിലും പ്രവര്‍ത്തിക്കും. ഫുള്‍ചാർജ് ബാറ്ററിയിൽ 30 കിലോമീറ്റർ സഞ്ചരിക്കാം.

ശാസ്ത്രോത്സവം: എറണാകുളം മുന്നിൽ

കോഴിക്കോട്: സംസ്ഥാന സ്കൂൾ ശാസ്ത്രമേള-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേളയുടെ ആദ്യ ദിനം പിന്നിട്ടപ്പോൾ എറണാകുളം മുന്നിട്ട് നിൽക്കുന്നു. ശാസ്ത്രമേളയിൽ 114 പോയിന്‍റ് നേടിയാണ് എറണാകുളം ജില്ല മുന്നിലെത്തിയത്.
110 പോയിന്‍റോടെ കണ്ണൂർ ജില്ല തൊട്ടുപിന്നിലും 108 പോയിന്‍റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഗണിത ശാസ്ത്രമേളയിൽ 126 പോയിന്‍റ് നേടി കണ്ണൂർ ജില്ല മുന്നേറുകയാണ്. 118 പോയിന്‍റോടെ കോഴിക്കോടും 106 പോയിന്‍റ് നേടി തൃശൂർ ജില്ലയും തൊട്ടുപിന്നിലുണ്ട്. സാമൂഹികശാസ്ത്രമേളയിൽ 58 പോയിന്‍റുമായി തൃശൂർ,കാസർഗോഡ് ജില്ലകൾ ഒന്നാം സ്ഥാനത്തുണ്ട്.54 പോയിന്‍റുമായി കണ്ണൂരും 53 പോയിന്‍റുമായി കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.

ഐടി മേളയിൽ 47 പോയിന്‍റ് നേടി കാസർഗോഡ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 46 പോയിന്‍റോടെ കണ്ണൂർ രണ്ടാം സ്ഥാനത്തും 43 പോയിന്‍റോടെ മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.

പ്രവൃത്തിപരിചയമേളയിൽ ഇന്നലെ യുപി വിഭാഗം (ജനറൽ), സ്പെഷൽ സ്കൂൾ വിഭാഗം തത്‌സമയ മത്സരങ്ങൾ എന്നിവ നടന്നു.
ഐടി മേളയിൽ ഡിജിറ്റൽ പെയിന്‍റിംഗ്(എച്ച്എസ്,എച്ച്എസ്എസ്), മൾട്ടിമീഡിയ(എച്ച്എസ്എസ്), പ്രസന്‍റേഷൻ(വിഎച്എസ്എസ്), ഐടി പ്രോജക്ട്(എച്ച്എസ്) എന്നിവയാണ് അരങ്ങേറിയത്.ശാസ്ത്രമേളയിൽ യുപി, എച്ച്എസ് വിഭാഗം സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്രോജക്ട്, എക്സ്പെരിമെന്‍റ് എന്നിവ നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.