താമരശേരി ചുരം വളവുകൾ വീതികൂട്ടാൻ വനഭൂമി ലഭിച്ചു
Saturday, April 21, 2018 2:10 AM IST
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ താമരശേരി ചുരത്തിലെ 3, 5, 6, 7, 8 വളവുകൾ വീതി കൂട്ടുന്നതിന് ആവശ്യമായി വരുന്ന 0.91968 ഹെക്ടർ വനഭൂമി വിട്ടുനൽകുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അറിയിപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.

ദേശീയപാത 212-ൽ വരുന്ന താമരശേരി ചുരം വയനാട് ജില്ലയിലേക്കുള്ള പ്രധാന റോഡാണ്. ചുരത്തിലുളള ഒമ്പതു ഹെയർപിൻ വളവുകളിൽ 2, 4, 9 വളവുകൾ നേരത്തെ വീതി കൂട്ടി ഇന്‍റർലോക്ക് ചെയ്തതാണ്.


ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബാക്കി അഞ്ചു വളവുകൾ വീതി കൂട്ടുന്നതിന് വനംഭൂമി വേണ്ടിവരികയും അതിനാവശ്യമായ 32,05,099 രൂപ വനം മന്ത്രാലയത്തിനു നൽകുകയും ചെയ്തിരുന്നു. വനം മന്ത്രാലയം ചില സാങ്കേതിക പ്രശ്നങ്ങൾ തടസമായി ഉന്നയിച്ചതിന്‍റെ ഭാഗമായി അനുമതി ലഭിക്കാതെയിരിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ പൊതുമരാമത്തുമന്ത്രിയും സെക്രട്ടറി കമലവർധന റാവുവും ഡൽഹിയിൽ കേന്ദ്ര വനം- പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്രയുമായി പ്രശ്ന പരിഹാരത്തിനു ചർച്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.