കേരള കോണ്‍ഗ്രസ്-എമ്മിൽ നേതൃമാറ്റമില്ല
Saturday, April 21, 2018 2:10 AM IST
കോട്ടയം: നേതൃപദവികൾക്ക് മാറ്റമില്ലാതെ കേരള കോണ്‍ഗ്രസ്-എം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

ഇന്നലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. ഒരാൾക്ക് ഒരു പദവി മാത്രം എന്ന തീരുമാനമുണ്ടായതോടെ എംഎൽഎമാർ ജനറൽ സെക്രട്ടറി പദവിയിൽനിന്ന് ഒഴിവായി.

കെ.എം. മാണി (ചെയർമാൻ), പി.ജെ. ജോസഫ് (വർക്കിംഗ് ചെയർമാൻ) സി.എഫ്. തോമസ് (ഡെപ്യൂട്ടി ചെയർമാൻ), ജോസ് കെ. മാണി (വൈസ് ചെയർമാൻ), തോമസ് ജോസഫ് (ട്രഷറർ) എന്നീ പദവികളിൽ തുടരും.

111 അംഗ സ്റ്റിയറിംഗ് കമ്മിറ്റിക്കൊപ്പം 29 അംഗ സംസ്ഥാന ഹൈപവർ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഹൈപവർ കമ്മിറ്റിയിൽ കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി, ജോയി ഏബ്രഹാം, തോമസ് ജോസഫ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ, ടി.കെ. ജോണ്‍, തോമസ് എം. മാത്തുണ്ണി, പി.കെ. സജീവ്, അറയ്ക്കൽ ബാലകൃഷ്ണപിള്ള, ജോണ്‍ കെ. മാത്യു, ബാബു ജോസഫ്, കെ.എ. ആന്‍റണി, എം.എസ്. ജോസ്, വി.ടി. ജോസഫ്, ഇ.ജെ. ആഗസ്തി, ജേക്കബ് ഏബ്രഹാം, മാത്യു ജോർജ്, കുഞ്ഞുകോശി പോൾ, ജോബ് മെെക്കിൾ, സാജൻ ഫ്രാൻസിസ്, പി.സി. ചാണ്ടിമാസ്റ്റർ എന്നിവർ അംഗങ്ങളായിരിക്കും. പാർട്ടി സംബന്ധമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഇനിമുതൽ ഹൈ പവർ കമ്മിറ്റിക്കായിരിക്കും. തീരുമാനം അന്തിമവുമായിരിക്കും.


25 അംഗ ജനറൽ സെക്രട്ടറിമാരായി ജോയി ഏബ്രഹാം (ഓഫീസ് ചാർജ്), പി.ടി. ജോസ്, ചാക്കോ വർഗീസ്, വി.വി. ജോഷി, എം.എം. ഫ്രാൻസിസ്, അലക്സ് കോഴിമല, കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള, ജോസ് ജോസഫ്, ജെറ്റോ ജോസഫ്, ജോസ് ടോം, ബേബി ഉഴുത്തുവാൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, എലിസബത്ത് മാമ്മൻ മത്തായി, വഴുതാനത്ത് ബാലചന്ദ്രൻ, ജോയിസ് പുത്തൻപുര, കെ.എഫ്. വർഗീസ്, ജോണ്‍ പൂതക്കുഴി, ജേക്കബ് തോമസ് അരികുപുറം, സ്റ്റീഫൻ ജോർജ്, ഏബ്രഹാം കലമണ്ണിൽ, പ്രമോദ് നാരായണൻ, പ്രിൻസ് ലൂക്കോസ്, മുഹമ്മദ് ഇക്ബാൽ, സേവി കുരിശുവീട്ടിൽ, ഉഷാലയം ശിവരാജൻ എന്നിവരെ ചെയർമാൻ നാമനിർദേശം ചെയ്തു.

ജോർജ്, ജോസഫ് ലയനത്തിനുശേഷം 68 പേരാണ് ജനറൽ സെക്രട്ടറിമാരായി പാർട്ടിയിലുണ്ടായിരുന്നത്. സ്റ്റിയറിംഗ് കമ്മിറ്റി നോമിനേഷൻ പൂർത്തിയായിട്ടില്ല. മൂന്നു വർഷത്തേക്കാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.