നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കു പ്രവേശനം: അപേക്ഷ ക്ഷണിച്ചു
നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കു പ്രവേശനം: അപേക്ഷ ക്ഷണിച്ചു
Wednesday, May 23, 2018 1:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വാശ്രയ കോളജുകളില്‍ 2018 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിംഗ്, ബിഎസ്‌സി എംഎൽടി, ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിപിടി, ബിഎസ്‌സി (ഒപ്‌റ്റോമെട്രി), ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എംആര്‍ടി), ബിഎഎസ്എല്‍പി., ബിസിവിടി, എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. www.lbscentr e.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് 24 മുതല്‍ ജൂണ്‍ 16 വരെ ഫെഡറല്‍ ബാങ്കിന്‍റെ ശാഖകളിലും ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. തുടര്‍ന്ന് അപേക്ഷാ നമ്പരും, ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പരും ഉപയോഗിച്ച് അപേക്ഷകര്‍ക്ക് 25 മുതല്‍ ജൂണ്‍ 18 വരെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കണം. പ്രിന്‍റൗട്ട് ഒപ്പ് രേഖപ്പെടുത്തി ചെലാന്‍ രസീതിന്‍റെ ഓഫീസ് കോപ്പിയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്‍റര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എക്‌സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ജൂണ്‍ 20 വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കണം.

ബിഎസ്‌സി നഴ്‌സിംഗ്, ബിഎസ്‌സി (എംഎല്‍ടി), ബിഎസ്‌സി (ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്.


ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിസിവിടി, ബിപിടി, ബിഎസ്‌സി എംആര്‍ടി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഫിസിക്‌സും, കെമിസ്ട്രിയും ബയോളജിയും ഐച്ഛികവിഷയങ്ങളായി കേരള പ്ലസ്ടു/ഹയര്‍ സെക്കൻഡറി അല്ലെങ്കില്‍ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുളള ഏതെങ്കിലും പരീക്ഷകള്‍ പാസായിരിക്കണം. ബയോളജിക്ക് 50 ശതമാനം മാര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ബിപിടി കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ ഈ യോഗ്യതയ്ക്ക് പുറമെ പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കണം.

ബിഎഎസ്എല്‍പി കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ ഹയര്‍ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമറ്റിക്‌സ്/കംപ്യൂട്ടര്‍സയന്‍സ് എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവരോ ആയിരിക്കണം.

കേരള വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പരീക്ഷ കേരള ഹയര്‍ സെക്കൻഡറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍പെട്ട അപേക്ഷകര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും. പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം മതിയാകും.
അപേക്ഷാര്‍ഥികള്‍ക്ക് ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയാകണം. സര്‍വീസ് ക്വാട്ടയിലുള്ളവര്‍ ഒഴികെ മറ്റാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍വീസ് ക്വാട്ടയിലേയ്ക്കുള്ളവര്‍ക്ക് ഡിസംബര്‍ 31ന് പരമാവധി 46 വയസും ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ www.lbscentre.k erala.gov.in ല്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0471 2560361, 2560362, 2560363, 2560364, 2560365.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.