തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികൾ ഒരു കുടക്കീഴിലാക്കുന്നു
Saturday, May 26, 2018 1:45 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകൾക്കും ഡയറക്ടറേറ്റുകൾക്കും കീഴിൽ ചിന്നിചിതറി കിടക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികൾ ഒരു കുടക്കീഴിലാക്കാൻ ഒരുങ്ങി സർക്കാർ. തൊഴിൽ നൈപുണ്യ വികസന പരിശീലന പരിപാടികളുടെ സാങ്കേതിക മികവു വർധിപ്പിക്കുന്നതിനും ഏകോപനവും നിരീക്ഷണവും നടത്തുന്നതിനുമായാണ് സമിതി രൂപീകരിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിംഗ് കൗണ്‍സിലാകും ഏകോപന ചുമതല നിർവഹിക്കുക. തൊഴിൽ വകുപ്പു സെക്രട്ടറിയാകും കണ്‍വീനർ.

സ്റ്റിയറിംഗ് കൗണ്‍സിലിൽ ഇതുമായി ബന്ധപ്പെട്ട എട്ടു വകുപ്പുകളുടെ മന്ത്രിമാരും അംഗങ്ങളാണ്. തൊഴിൽ നൈപ്യുണ്യ വികസനം, ധനം, വ്യവസായം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, പട്ടികജാതി- വർഗ വികസനം, കൃഷി, സാമൂഹിക നീതി വകുപ്പു മന്ത്രിമാരും സംസ്ഥാന ചീഫ് സെക്രട്ടറിയും സർക്കാർ നിർദേശിക്കുന്ന ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ മൂന്നു പ്രതിനിധികളും അംഗങ്ങളാണ്.

ഇതുകൂടാകെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും പ്രവർത്തിക്കും. സ്റ്റിയറിംഗ് കൗണ്‍സിലിന്‍റെ നിർദേശത്തിന് അനുസരിച്ചു തൊഴിൽ പരിശീലനങ്ങൾക്കു മാർഗരേഖ തയാറാക്കുന്നതും ഇതു നടപ്പാക്കുന്നതും ഉന്നതാധികാര സമിതിയാകും.

നൈപുണ്യവികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് കേരള അക്കാദഡമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്സ്) സമർപ്പിച്ച ശിപാർശ കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ചിരുന്നു. കിറ്റ്സ്, എഎസ്എപി, കുടുംബശ്രീ തുടങ്ങിയ സർക്കാർ ഏജൻസികൾ നടത്തുന്ന തൊഴിൽ നൈപുണ്യ വികസന പരിശീലന പരിപാടികളുടെയെല്ലാം ഏകോപനം സമിതിക്കു കീഴിലാകും. ഇവയിൽ ചില സ്ഥാപനങ്ങൾ അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തിയത് അടക്കമുള്ള തട്ടിപ്പുകളും നിയന്ത്രിക്കാനാകും.


ഇതുകൂടാതെ സംസ്ഥാന- ജില്ലാ തലങ്ങളിൽ പരിശീലനം നൽകുന്നതിനു നൈപുണ്യ വികസന മിഷനായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ തൊഴിൽ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള പരിശീലന പരിപാടികൾക്കു രൂപം നൽകുക. വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് അനുയോജ്യമായ തൊഴിൽ നൈപുണ്യ വികസന പരിപാടികൾ ആസൂത്രണം ചെയ്യുക, സംസ്ഥാന സർക്കാരിനു കീഴിലുള്ള പരിശീലന ഏജൻസികൾക്കു സാങ്കേതിക പരിശീലനം നൽകാൻ യോഗ്യരായ സാങ്കേതിക വിദഗ്ധരെ കണ്ടെത്തുക തുടങ്ങിയ ചുമതലകളാണു മിഷന്‍റെ പ്രവർത്തനത്തിലുള്ളത്.

നൈപുണ്യ വികസന പരിശീലന പരിപാടികൾ സംസ്ഥാനത്തു നടപ്പാക്കേണ്ട സ്ഥലങ്ങൾ തീരുമാനിക്കുക, സംസ്ഥാനത്തിനു പുറത്തു നടപ്പാക്കേണ്ട പദ്ധതികൾ തീരുമാനിക്കുക, നൈപുണ്യ വികസന പരിശീലനം കഴിഞ്ഞിറങ്ങുന്നവർക്കു യോഗ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി നിയമനം ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, പരിശീലകർക്കുള്ള പരിശീലന പരിപാടികൾ തയാറാക്കുക, ലോകോത്തര നിലവാരമുള്ള പരിശീലന പരിപാടികളിൽ നമ്മുടെ കുട്ടികൾക്കു പങ്കെടുക്കാൻ കഴിയുന്ന സഹായം ഒരുക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.