കടാശ്വാസത്തിന് അപേക്ഷ ക്ഷണിച്ചു
Friday, July 20, 2018 1:29 AM IST
തിരുവനന്തപുരം: വയനാട് ജില്ലയിലെ കര്‍ഷകര്‍ 2014 മാര്‍ച്ച് 31 വരെയും മറ്റു ജില്ലകളിലെ കര്‍ഷകര്‍ 2011 ഒക്‌ടോബര്‍ 31 വരെയും സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതും കുടിശിക ആയതുമായ കടങ്ങള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, മുഖ്യ ഉപജീവന മാര്‍ഗം കൃഷിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് തുടങ്ങിയവ കൂടി സമര്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.