227 കോടിയുടെ നഷ്ടം
227 കോടിയുടെ നഷ്ടം
Saturday, August 18, 2018 12:15 AM IST
തിരുവനന്തപുരം: ഓഗസ്റ്റ് എട്ടുമുതല്‍ 17 രാവിലെവരെ സംസ്ഥാനത്തെ വിവിധ പ്രളയ ബാധിതമേഖലകളിലെ 52,686 കുടുംബങ്ങളില്‍ നിന്ന് 2,23,139 പേരെ രക്ഷപ്പെടുത്തി 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചതായി ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി 27 പേരെ കാണാതായി. 164 പേര്‍ മരിച്ചു. 56 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 331 വീടുകള്‍ പൂര്‍ണമായും 2526 വീടുകള്‍ ഭാഗികമായും തകരുകയും ഏകദേശം 13.09 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 9869.6140 ഹെക്ടറില്‍ നേരിട്ട കൃഷിനാശത്തിലൂടെ 214.89 കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ നഷ്ടം 227.98 കോടി രൂപയിലേറെയാണ്.

തിരുവനന്തപുരം 70, കൊല്ലം 56, പത്തനംതിട്ട 114, ആലപ്പുഴ 232, കോട്ടയം 191, ഇടുക്കി 41, എറണാകുളം 269, തൃശൂര്‍ 157, പാലക്കാട് 30, മലപ്പുറം 39, കോഴിക്കോട് 172, വയനാട് 183, കണ്ണൂര്‍ 13, കാസര്‍ഗോഡ് ഒന്ന് വീതമാണ് ദുരിതാശ്വാസ ക്യാമ്പുകളുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ 1477 കുടുംബങ്ങളില്‍നിന്നായി 5204 പേരെയും കൊല്ലത്ത് 1023 കുടുംബങ്ങളില്‍നിന്നായി 3600 പേരെയും, പത്തനംതിട്ടയില്‍ 4229 കുടുംബങ്ങളില്‍നിന്നായി 16810 പേരെയും, ആലപ്പുഴയില്‍ 8658 വീടുകളില്‍നിന്ന് 61,858 പേരെയും, കോട്ടയത്ത് 6107 വീടുകളില്‍നിന്ന് 21,928പേരെയും, ഇടുക്കിയില്‍ 312 കുടുംബങ്ങളില്‍നിന്ന് 3691 പേരെയും, എറണാകുളത്ത് 14,881 വീടുകളില്‍നിന്ന് 53,870 പേരെയും, തൃശൂരില്‍ 4546 വീടുകളില്‍നിന്ന് 15000 പേരെയും, പാലക്കാട് 100 വീടുകളില്‍ നിന്ന് 1560 പേരെയും , മലപ്പുറത്ത് 352 വീടുകളില്‍നിന്ന് 1418 പേരെയു , കോഴിക്കോട് 4235 വീടുകളില്‍ നിന്ന് 14,014 പേരെയും, വയനാട് 6356 വീടുകളില്‍നിന്ന് 22,964 പേരെയും, കണ്ണൂര്‍ 383വീടുകളില്‍നിന്ന് 1092 പേരെയും , കാസര്‍ഗോഡ് 27 വീടുകളില്‍ നിന്നായി 130 പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്.



കാണാതായവര്‍, മരിച്ചവര്‍, ആശുപത്രിയിലുള്ളവര്‍ എന്നിവരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം(0,7,11) , കൊല്ലം(0,1,0), പത്തനം തിട്ട(0,4,0), ആലപ്പുഴ (0,8,2), കോട്ടയം (0,8,2), ഇടുക്കി (11,37,11), എറണാകുളം (0,2,0), തൃശൂര്‍(11,23,2), പാലക്കാട് (2,17,8), മലപ്പുറം (0,33,0), കോഴിക്കോട്(0,15,11), വയനാട് (3,4,4), കണ്ണൂര്‍ (0,5,3), കാസര്‍ഗോഡ് (0,0,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.