കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു
കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു
Monday, August 20, 2018 12:36 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി കോട്ടയം വഴി എറണാകുളത്തേക്കുള്ള സർവീസ് പുനരാരംഭിച്ചു. പ്രളയക്കെടുതിയെത്തുടർന്ന് ഈ വഴിയുള്ള സർവീസ് നിർത്തിവച്ചിരുന്നു. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിൽ സർവീസ് നടത്തുന്നതിനായി 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചു.

ഇന്നലെ രാവിലെയാണു കോട്ടയം വഴിയുള്ള സർവീസുകൾ ആരംഭിച്ചത്. കഴിയുന്നത്രയും സർവീസുകൾ ഈ റൂട്ടിൽ നടത്തുകയാണു ലക്ഷ്യമെന്ന് കെഎസ്ആർടിസി ഓപ്പറേഷൻസ് മാനേജർ ജി. അനിൽ കുമാർ പറഞ്ഞു. പത്തനംതിട്ടയിലേക്കുള്ള ദീർഘദൂര ബസുകൾ അടൂരിൽ യാത്ര അവസാനിപ്പിക്കുകയാണ്. പ്രളയത്തിൽ റോഡ് തകർന്നതിനാൽ യാത്ര അസാധ്യമായതിനാലാണിത്. ഗതാഗതം പൂർവ സ്ഥിതിയിലാകുന്നതുവരെ പന്തളത്തുനിന്നുള്ള സർവീസുകൾ അടൂരിൽനിന്നാകും ആരംഭിക്കുക. മല്ലപ്പള്ളിയിൽനിന്നുള്ള സർവീസുകൾ തിരുവല്ലയിൽനിന്നും റാന്നിയിൽനിന്നുള്ളവ പത്തനംതിട്ട ഡിപ്പോയിൽനിന്നും തുടങ്ങും.

പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുന്നതിനായി കൊല്ലത്തുനിന്ന് കണ്ടക്ടർമാരും ഡ്രൈവർമാരും അടങ്ങുന്ന 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാത്രാ ക്ലേശം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കൊല്ലം യൂണിറ്റിൽനിന്ന് നാലു ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തെന്മലയിലേക്കും പുനലൂർ ഡിപ്പോയിൽനിന്നു നാലു സർവീസുകൾ എംഎസ്എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കും അധിക സർവീസുകൾ നടത്തി. കൊല്ലം -കുളത്തൂപ്പുഴ, കൊല്ലം - ചെങ്ങന്നൂർ, കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസുകൾ 20 മിനിറ്റ് ഇടവേളകളിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കൊച്ചി: പെരിയാറും ചാലക്കുടിപ്പുഴയും കരകവിഞ്ഞതിനെതുടർന്ന് എറണാകുളം-തൃശൂർ റൂട്ടിൽ നിർത്തിവച്ചിരുന്ന കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ഇന്നലെ രാവിലെ മുതലാണു ബസുകൾ ഓടിത്തുടങ്ങിയത്. സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ജില്ലയിൽ കുടുങ്ങിപ്പോയവർക്കു യാത്രാസൗകര്യം ഒരുക്കുകയാണിപ്പോൾ ചെയ്യുന്നതെന്നു ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാരിൽ പലരും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നതിനാൽ മുഴുവൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യാനാവാത്ത അവസ്ഥയിലാണെന്നും സർവീസുകൾ പൂർവസ്ഥിതിയിലാകാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോട്ടയം വഴിയുള്ള തിരുവനന്തപുരം സർവീസുകൾ ഇന്നലെയും പുനരാരംഭിക്കാനായില്ല. ആലപ്പുഴ വഴിയുള്ള എല്ലാ സർവീസുകളും മുടക്കം കൂടാതെ നടക്കുന്നുണ്ട്. ആലുവ-എറണാകുളം സ്വകാര്യ ബസുകളുടെ സർവീസുകളും പൂർവസ്ഥിതിയിലായി. ഉൾപ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ പല മേഖലകളിലും ബസ് സർവീസ് പുനരാരംഭിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.