ചില ട്രെയിനുകൾ ഇന്നലെ റദ്ദാക്കി
ചില ട്രെയിനുകൾ ഇന്നലെ റദ്ദാക്കി
Tuesday, August 21, 2018 12:23 AM IST
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന റെയിൽ പാളങ്ങൾ പുനഃസ്ഥാപിക്കാനായെങ്കിലും ട്രെയിൻ ഗതാഗതം പൂർവ സ്ഥിതിയിലായില്ല. ഇന്നലെ തിരുവനന്തപുരം ഡിവിഷനിൽ 15 എക്സ്പ്രസ് തീവണ്ടികൾ പൂർണമായും ഒന്പതെണ്ണം ഭാഗികമായും റദ്ദാക്കി. മെമു ഉൾപ്പെടെ 19 പാസഞ്ചറുകളും ഓടിയില്ല.

തിരുവനന്തപുരം- ഷൊർണൂർ പാതയിൽ തീവണ്ടികൾ ഓടുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തിയ പ്രദേശങ്ങളിൽ വേഗ നിയന്ത്രണമുണ്ട്. ഇതിനാൽ പതിവ് സമയത്തിൽ കൂടുതലെടുത്താണ് തീവണ്ടികൾ കടന്നുപോകുന്നത്.


എറണാകുളത്തുനിന്നു തിരിക്കേണ്ട ഹസ്രത്ത് നിസാമുദീൻ, കൊച്ചുവേളി - ചണ്ഡിഗഡ് സന്പർക്ക് ക്രാന്തി എന്നിവ മംഗലാപുരത്ത് നിന്നാണ് പുറപ്പെട്ടത്. എണറാകുളം പാറ്റ്ന, തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവ കോയന്പത്തൂരിൽ നിന്നു മടങ്ങി. ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് പാലക്കാടുനിന്ന് ആരംഭിച്ചു.

എറണാകുളത്ത് നിന്നുള്ള നിസാമുദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മംഗലാപുരത്തുനിന്ന് ഓടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.