പ്ലാസ്റ്റിക് കറൻസി കരാർ : ഉമ്മൻ ചാണ്ടിയുടെ ആരോപണം കേന്ദ്രം നിഷേധിച്ചു
പ്ലാസ്റ്റിക് കറൻസി കരാർ : ഉമ്മൻ ചാണ്ടിയുടെ ആരോപണം കേന്ദ്രം നിഷേധിച്ചു
Wednesday, January 18, 2017 2:46 PM IST
ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി അച്ചടിക്കാനുള്ള കരാർ കരിമ്പട്ടികയിലുള്ള കമ്പനിക്കു നൽകിയെന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോപണം കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു. ബ്രിട്ടൻ ആസ്ഥാനമായുള്ള ഡി ലാ റൂ കമ്പനിക്ക് സർക്കാർ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഒരു കരാറും നൽകിയിട്ടില്ല.

2010 വരെ നോട്ട് അച്ചടിക്കാനുള്ള പേപ്പർ വിതരണം ചെയ്തിരുന്നത് ഈ കമ്പനിയായിരുന്നു. തുടർന്നുള്ള കരാറിൽ സുരക്ഷാ വീഴച വരുത്തിയതിനാൽ 2013ൽ കരിമ്പട്ടികയിൽ പെടുത്തി. ഇതിനുശേഷം ഇന്ത്യയിൽ ഫാക്ടറി തുടങ്ങാൻ ഡി ലാ റൂ അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്ലാസ്റ്റിക് കറൻസി കരാർ, മേക്ക് ഇൻ ഇന്ത്യ തുടങ്ങി സുപ്രധാന പദ്ധതികളിൽ കേന്ദ്ര സർക്കാർ ഡി ലാ റൂവിന് പങ്കാളിത്തം നൽകി എന്നാരോപിച്ച് കൊച്ചിയിലും തിരുവനന്തപുരത്തിനും പുറമേ ഡൽഹി എഐസിസി ആസ്ഥാനത്തും ഉമ്മൻ ചാണ്ടി പത്രസമ്മേളനം നടത്തിയിരുന്നു.


നോട്ട് അസാധുവാക്കുന്ന സമയത്ത് ഡൽഹിയിൽ ഇന്ത്യ- യു.കെ. ഉന്നതതല സമ്മേളനത്തിന്‍റെ സ്പോണ്‍സറും ഇവരായിരുന്നു. എന്നാൽ, തന്‍റെ പത്രസമ്മേളനം കഴിഞ്ഞപ്പോൾ കമ്പനി സ്പോണ്‍സർ ആയിരുന്നെന്ന് തെളിയിക്കുന്ന വെബ് പേജ് എടുത്തുകളഞ്ഞു. കമ്പനിയുടെ 2013മുതൽ 2015 വരെയുള്ള വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലുള്ള വ്യാപാരം കുറവാണ്. എന്നാൽ, 2016ലെ വാർഷിക റിപ്പോർട്ടിൽ ഏപ്രിൽ മുതൽ നവംബർ വരെ മൂല്യം 33 ശതമാനം ഉയർന്നു. ഇവരുടെ ഇന്ത്യയിലെ കുത്തനെയുള്ള വളർച്ച അത്ഭുതപ്പെടുത്തുന്നതാണെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.